ബോളർ ആയി എന്നെ ഒതുക്കാമെന്ന് കരുതേണ്ട, എനിക്ക് ഇഷ്ടം ബാറ്റ് ചെയ്യാനാണ്; അതിലൂടെ എന്നെ ലോകം അറിയും എന്ന് അവൻ പറഞ്ഞു; ഇന്ത്യൻ താരത്തെക്കുറിച്ച് ഇതിഹാസം

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയും കരിയറിൻ്റെ പ്രാരംഭ ഘട്ടത്തിൽ അദ്ദേഹത്തെ പറഞ്ഞ വാക്കുകളെക്കുറിച്ച് ഇന്ത്യൻ ഇതിഹാസ താരം ദിലീപ് വെങ്‌സർക്കാർ. ഇന്ത്യയുടെ ലൈനപ്പിലെ നാലാമത്തെ സീമറായി ഒരിക്കൽ ഗാംഗുലിയെ തിരഞ്ഞെടുത്തത് എങ്ങനെയെന്ന് വെങ്‌സർക്കാർ വെളിപ്പെടുത്തി.

മുംബൈയിൽ നടന്ന ‘ഫാബ് ഫൈവ് ദ പാണ്ഡവാസ് ഓഫ് ഇന്ത്യയുടെ ബാറ്റിംഗ്’ എന്ന പുസ്തകത്തിൻ്റെ പ്രകാശന വേളയിലാണ് വെങ്സർക്കാർ സംഭവം ഓർത്തത്. ദിലീപ് വെങ്‌സർക്കറിനൊപ്പം സുനിൽ ഗവാസ്‌കർ, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയ ഇതിഹാസ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.

സൗരവ് ഗാംഗുലിയുടെ അന്താരാഷ്ട്ര കരിയറിൻ്റെ പ്രാരംഭ ഘട്ടത്തിൽ, 1992-ൽ ഓസ്‌ട്രേലിയയിൽ സീമർ ഫ്രണ്ട്‌ലി സാഹചര്യങ്ങളിൽ ഗാംഗുലിയെ നാലാമത്തെ സീമറായി തിരഞ്ഞെടുത്തത് എങ്ങനെയെന്ന് ദിലീപ് വെങ്‌സർക്കാർ വെളിപ്പെടുത്തി. 1992 ജനുവരിയിലാണ് ഗാംഗുലി തൻ്റെ ഏകദിന അരങ്ങേറ്റം നടത്തിയത്. തനിക്ക് ബാറ്റ് ചെയ്യാനാണ് ആഗ്രഹമെന്ന് ഗാംഗുലി പറഞ്ഞതായി വെങ്‌സർക്കാർ പറഞ്ഞു

“ആ പര്യടനത്തിൽ അദ്ദേഹത്തെ (സൗരവ് ഗാംഗുലി) നാലാമത്തെ സീമറായി തിരഞ്ഞെടുക്കുകയും നെറ്റ്‌സിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. രണ്ട് ഡെലിവറികൾക്ക് ശേഷം, ‘ഞാനൊരു ബൗളറല്ല, എനിക്ക് ബാറ്റ് ചെയ്യാൻ ആഗ്രഹമുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു.

ബോളർ എന്ന നിലയിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഗാംഗുലി ബാറ്റർ എന്ന നിലയിലാണ് പ്രശസ്തനായത്.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു