CT 2025: എന്തൊരു മനപൊരുത്തം!, പരസ്പരം തോൽക്കാനും തോൽപ്പിക്കാനും മനസില്ലാതെ ​'ഗ്രീൻ ആർമി', അപമാനം സഹിക്കവയ്യാതെ ആരാധകർ

ചാമ്പ്യൻസ് ട്രോഫിയിൽ ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാന് ബംഗ്ലാദേശിനെതിരെ വിജയത്തിൽ കുറഞ്ഞ് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ടൂർണമെന്റിൽനിന്ന് പുറത്തായെങ്കിലും സ്വന്തം കാണികൾക്ക് മുമ്പിൽ ഒരു മത്സരം ജയിക്കുക അവരെ സംബന്ധിച്ച് അനിവാര്യവുമായിരുന്നു. എന്നാൽ ദേവന്മാർക്ക് മറ്റൊരു പദ്ധതിയുണ്ടായിരുന്നു.

മത്സരം മുഴുവൻ മഴ പ്രവചിച്ചക്കപ്പെട്ടിരുന്നതിനാൽ ഒടുവിൽ അത് ശരിയാണെന്ന് തെളിഞ്ഞു. മാച്ച് ഒഫീഷ്യലുകൾക്ക് പ്രതീക്ഷിച്ചതിലും നേരത്തെ പ മത്സരം ഉപേക്ഷിച്ചു. ഒരു ബോൾ പോയിട്ട് മത്സരത്തിൽ ടോസ് ചെയ്യാൻ പോലും കഴിഞ്ഞില്ല. ഇതോടെ ആതിഥേയരായ പാകിസ്ഥാൻ മൂന്ന് മത്സരങ്ങളിൽ ഒരു ജയം പോലും നേടാതെ ചാമ്പ്യൻസ് ട്രോഫി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി ടൂർണമെന്റ് അവസാനിപ്പിച്ചു.

ടൂര്‍ണമെന്റില്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടവും മഴയെടുത്തിരുന്നു. നേരത്തേ ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ പാകിസ്ഥാനും ബംഗ്ലാദേശും ആശ്വാസ വിജയം തേടിയാണ് റാവല്‍പിണ്ടിയില്‍ അവസാന റൗണ്ട് പോരിനെത്തിയത്. പക്ഷെ ആശ്വാസജയം പോലും നേടാന്‍ മഴ അനുവദിച്ചില്ല. ഇതോടെ ഇരുടീമും പോയിന്റ് പങ്കി‌ട്ടു പിരിഞ്ഞു.

29 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഒരു ഐ.സിസി ഈവന്റിന് രാജ്യം ആതിഥേയത്വം വഹിക്കുമ്പോൾ പാകിസ്ഥാനിലെ കാണികൾ ആവേശഭരിതരായിരുന്നു. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നീ മൂന്ന് ചാമ്പ്യൻസ് ട്രോഫി വേദികളുടെ പുനർനിർമ്മാണത്തിനായി പണം ഒഴുകി. പക്ഷേ സ്വന്തം കാണികളുടെ മുമ്പിൽ ഒരു മാച്ച് വിന്നിം​ഗ് പ്രകടനം പാകിസ്ഥാന് സാധ്യമായില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക