CT 2025: എന്തൊരു മനപൊരുത്തം!, പരസ്പരം തോൽക്കാനും തോൽപ്പിക്കാനും മനസില്ലാതെ ​'ഗ്രീൻ ആർമി', അപമാനം സഹിക്കവയ്യാതെ ആരാധകർ

ചാമ്പ്യൻസ് ട്രോഫിയിൽ ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാന് ബംഗ്ലാദേശിനെതിരെ വിജയത്തിൽ കുറഞ്ഞ് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ടൂർണമെന്റിൽനിന്ന് പുറത്തായെങ്കിലും സ്വന്തം കാണികൾക്ക് മുമ്പിൽ ഒരു മത്സരം ജയിക്കുക അവരെ സംബന്ധിച്ച് അനിവാര്യവുമായിരുന്നു. എന്നാൽ ദേവന്മാർക്ക് മറ്റൊരു പദ്ധതിയുണ്ടായിരുന്നു.

മത്സരം മുഴുവൻ മഴ പ്രവചിച്ചക്കപ്പെട്ടിരുന്നതിനാൽ ഒടുവിൽ അത് ശരിയാണെന്ന് തെളിഞ്ഞു. മാച്ച് ഒഫീഷ്യലുകൾക്ക് പ്രതീക്ഷിച്ചതിലും നേരത്തെ പ മത്സരം ഉപേക്ഷിച്ചു. ഒരു ബോൾ പോയിട്ട് മത്സരത്തിൽ ടോസ് ചെയ്യാൻ പോലും കഴിഞ്ഞില്ല. ഇതോടെ ആതിഥേയരായ പാകിസ്ഥാൻ മൂന്ന് മത്സരങ്ങളിൽ ഒരു ജയം പോലും നേടാതെ ചാമ്പ്യൻസ് ട്രോഫി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി ടൂർണമെന്റ് അവസാനിപ്പിച്ചു.

ടൂര്‍ണമെന്റില്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടവും മഴയെടുത്തിരുന്നു. നേരത്തേ ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ പാകിസ്ഥാനും ബംഗ്ലാദേശും ആശ്വാസ വിജയം തേടിയാണ് റാവല്‍പിണ്ടിയില്‍ അവസാന റൗണ്ട് പോരിനെത്തിയത്. പക്ഷെ ആശ്വാസജയം പോലും നേടാന്‍ മഴ അനുവദിച്ചില്ല. ഇതോടെ ഇരുടീമും പോയിന്റ് പങ്കി‌ട്ടു പിരിഞ്ഞു.

29 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഒരു ഐ.സിസി ഈവന്റിന് രാജ്യം ആതിഥേയത്വം വഹിക്കുമ്പോൾ പാകിസ്ഥാനിലെ കാണികൾ ആവേശഭരിതരായിരുന്നു. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നീ മൂന്ന് ചാമ്പ്യൻസ് ട്രോഫി വേദികളുടെ പുനർനിർമ്മാണത്തിനായി പണം ഒഴുകി. പക്ഷേ സ്വന്തം കാണികളുടെ മുമ്പിൽ ഒരു മാച്ച് വിന്നിം​ഗ് പ്രകടനം പാകിസ്ഥാന് സാധ്യമായില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ