CHAMPIONS TROPHY 2025: രണ്ട് സ്റ്റേഡിയങ്ങളിൽ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ സാന്നിദ്ധ്യം; സംഭവം ഇങ്ങനെ

2008 ഇൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ 175 പേരുടെ മരണത്തിന്‌ കാരണമായ ചീഫ് മിലിട്ടറി കമാൻഡറായ സാക്കി-ഉർ-റഹ്മാൻ ലഖ്‌വി
ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ നടത്താൻ വേണ്ടി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയ്യാറാക്കിയ ലാഹോർ, റാവൽപിണ്ടി എന്നി സ്റ്റേഡിയത്തിനടുത്ത് വെച്ച് കാണപ്പെട്ടു. ഒരിക്കൽ പാകിസ്ഥാൻ കോടതി തടവിലാക്കിയ പ്രതിയായിരുന്നു അദ്ദേഹം. ഇതോടെ കാര്യങ്ങൾ കൂടുതൽ ആശങ്കയിലായി.

പാകിസ്ഥാനിൽ കളിക്കുന്നതിന് വേണ്ടി കേന്ദ്ര മന്ത്രാലയത്തിൽ അനുവാദം ലഭിക്കാത്തത് കൊണ്ട് ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യയെ ബിസിസിഐ അയക്കില്ല. ഇതോടെ പാകിസ്ഥാൻ ബോർഡ് ഐസിസിയുമായി തർക്കത്തിൽ ആഴ്ന്നു. ഇന്ത്യയുടെ ചൊൽപ്പടിക്ക് നിൽക്കുകയാണ് ഐസിസി എന്നാണ് പാകിസ്ഥാൻ ബോർഡ് ഉന്നയിക്കുന്ന വിമർശനം.

ഇന്ത്യക്ക് എല്ലാ വിധ സുരക്ഷകളും ഒരുക്കാൻ പിസിബി തയ്യാറാണെന്നും അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഐസിസിയോട് ബോർഡ് പറഞ്ഞിരുന്നു. പക്ഷെ ഇന്ത്യയെ അയക്കില്ല എന്ന നിലപാടിലാണ് കേന്ദ്ര മന്ത്രാലയം. പാകിസ്ഥാൻ ടൂർണമെന്റ് ഹോസ്റ്റ് ചെയ്യുന്നതിൽ പിന്മാറുകയാണെന്നുള്ള വാർത്തകളും ഇതിനോടകം പ്രചരിച്ചിരുന്നു. എന്നാൽ ഔദ്യോഗീകമായുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഹൈബ്രിഡ് മോഡലിൽ നടത്തണം എന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാനായിരിക്കും ഐസിസിയുടെ തീരുമാനം.

പാകിസ്ഥാൻ ബോർഡുമായുള്ള ഈ പ്രശ്നത്തിന്റെ ഇടയ്ക്കാണ് ഭീകരാക്രമഃ സൂത്രധാരൻ സാക്കി-ഉർ-റഹ്മാൻ ലഖ്‌വി ഈ സ്റ്റേഡിയങ്ങളിലെ പരിസരത്ത് വെച്ച് കണ്ടു എന്ന വാർത്തകൾ വന്നത്. അതുമായി ബന്ധപ്പെട്ട വാർത്തയിൽ ഇത് വരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിശദീകരണം ഒന്നും തന്നെ നൽകിയിട്ടില്ല.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”