"ചഹൽ ഒരു കള്ളനാണ്, വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തിൽ അവനെ പിടികൂടി"; തുറന്നുപറച്ചിലുമായി മുൻ ഭാര്യ ധനശ്രീ

നാളുകൾക്ക് മുൻപാണ് ഇന്ത്യൻ സ്പിൻ ബോളർ യുസ്‌വേന്ദ്ര ചഹലും ഭാര്യയും കൊറിയോഗ്രാഫറുമായ ധനശ്രീ വർമ്മയും വേർപിരിഞ്ഞത്. ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ ഇപ്പോഴിതാ യുസ്‌വേന്ദ്ര ചഹലിനെതിരെ തുറന്ന്പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഭാര്യ ധനശ്രീ വർമ്മ.

‘റൈസ് ആൻഡ് ഫാൾ’ എന്ന റിയാലിറ്റി ഷോയിൽ നടി കുബ്ര സെയ്തിനോട് സംസാരിക്കുക്കുകയായിരുന്നു ധനശ്രീ. ഈ സംഭാഷണത്തിന്റെ ഒരു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്ററുമായുള്ള ബന്ധം ശരിയാവില്ലെന്ന് എപ്പോഴാണ് ആദ്യമായി തിരിച്ചറിഞ്ഞതെന്ന് ധനശ്രീയോട് കുബ്ര ചോദിക്കുകയായിരുന്നു. ഇതിന് മറുപടിയായാണ് ധനശ്രീയുടെ വെളിപ്പെടുത്തൽ.

‘ആദ്യ വർഷത്തിൽ തന്നെ രണ്ടാം മാസത്തിൽ തന്നെ അവനെ പിടികൂടി’ എന്നായിരുന്നു ധനശ്രീയുടെ മറുപടി.വിവാഹം ബന്ധം വേർപ്പെടുത്തിയത് സംബന്ധിച്ചുള്ള ജീവനാംശത്തെക്കുറിച്ച് പുറത്ത് വന്ന അഭ്യൂഹങ്ങൾ അസത്യമാണെന്നും ധനശ്രീ പരിപാടിയിൽ വെളിപ്പെടുത്തി.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി