നിന്ന് കഥാപ്രസംഗം പറയാതെ പുതിയ ബോൾ കൊണ്ടുവാടോ, ഇത്രയും നേരവും പന്ത് തപ്പിയ ഞങ്ങൾ ആരായി; വൈറൽ സംഭവം

ക്രിക്കറ്റ് കളത്തിൽ സംഭവിക്കുന്ന ചില മുഹൂർത്തങ്ങൾ പിൽക്കാലത്ത് ക്രിക്കറ്റ് പ്രേമികളുടെ ഓർമകളിൽ തങ്ങി നിൽക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഒരിക്കൽ ഐ.പി.എലിൽ 2019 ൽ നടന്നത്. മത്സരത്തിൽ ഏറ്റുമുട്ടുന്നതാകട്ടെ ബാംഗ്ലൂരും പഞ്ചാബുമാണ്.

ബൗളറായ അങ്കിത് രാജ്‌പൂത് പന്തെറിയാൻ തയ്യാറെടുക്കുമ്പോൾ, അദ്ദേഹം സഹതാരങ്ങളോട് പന്ത് ചോദിച്ചു. എല്ലാവരും പരസ്പരം മുഖത്തേക്ക് നോക്കി, പക്ഷേ ആ പന്ത് എവിടേക്കാണ് പോയതെന്ന് ആർക്കും അറിയില്ല. എല്ലാവരും പന്ത് കിട്ടാനായി ഉത്സാഹിച്ച് തപ്പി. എന്നാൽ അത് കിട്ടിയില്ല.

അമ്പയർ ഉൾപ്പടെ ഉള്ളവർ ശ്രമിച്ചിട്ടും പലരോട്‌ ചോദിച്ചിട്ടും പന്ത് കിട്ടിയില്ല. പുതിയ ബോൾ എടുക്കേണ്ടതായി വരുമെന്ന ഘട്ടത്തിലാണ് അമ്പയർ പോക്കറ്റിൽ കൈയിട്ട് നോക്കിയപ്പോൾ പന്ത് കിട്ടിയത്. അത്രയും നേരം പന്ത് നോക്കിയുള്ള പരക്കംപാച്ചിൽ ഒരു കൂട്ടചിരിയിലാണ് അവസാനിച്ചത്.

സാധരണ നമ്മൾ പറയാറുള്ള കണ്ടംക്രിക്കറ്റിലാണ് ഇങ്ങനെ ഒകെ കണ്ടിട്ടുള്ളത്. എന്തായാലും അമ്പയർ ആയിരുന്നു അന്നത്തെ താരം.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ