'ധോണിയെ കൊണ്ടുവന്നത് അവരെ പിടിച്ചുകെട്ടാന്‍ തന്നെ', തുറന്ന്പറഞ്ഞ് അതുല്‍ വാസന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോഹ്ലിക്കും രവി ശാസ്ത്രിക്കുമുണ്ടായിരുന്ന ആധിപത്യത്തിന് തടയിടാനാണ് ടി20 ലോക കപ്പ് കാലത്ത് എം.എസ്. ധോണിയെ മാര്‍ഗനിര്‍ദേശകനായി കൊണ്ടുവന്നതെന്ന് മുന്‍ പേസര്‍ അതുല്‍ വാസന്‍. ഇന്ത്യന്‍ ടീമില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കാനാണ് ബിസിസിഐ ഇതിലൂടെ ശ്രമിച്ചതെന്നും വാസന്‍ വ്യക്തമാക്കി. ട്വന്റി20 ലോക കപ്പിനുശേഷം കോഹ്ലി ക്യാപ്റ്റന്‍സിയും ശാസ്ത്രി കോച്ച് സ്ഥാനവും ഒഴിഞ്ഞിരുന്നു.

ഇന്ത്യന്‍ ടീമിന്റെ ബാലന്‍സ് നിലനിര്‍ത്താനാണ് മുന്‍ ക്യാപ്റ്റനായ ധോണിയെ ഉപദേശകന്റെ റോളില്‍ കൊണ്ടുവന്നത്. ടീമിന്റെ കാര്യത്തില്‍ കോഹ്ലിയും ശാസ്ത്രിയും തന്നിഷ്ടപ്രകാരം തീരുമാനം എടുക്കുന്നതായി എല്ലാവര്‍ക്കും തോന്നിയിരുന്നു. കളിപ്പിക്കാന്‍ താത്പര്യപ്പെടുന്ന താരങ്ങളെ തിരഞ്ഞെടുക്കുന്നതും നിയന്ത്രിക്കുന്നതുമെല്ലാം അവര്‍ രണ്ടുപേരുമാണെന്ന ധാരണ ടീമില്‍ നിലനിന്നു- അതുല്‍ വാസന്‍ പറഞ്ഞു.

കോഹ്ലിയും ശാസ്ത്രിയുമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. അതിനാല്‍ അല്‍പ്പം മതിപ്പുള്ള ആരെങ്കിലും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച തീരുമാനങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ വരണമെന്ന് ബിസിസിഐക്ക് തോന്നി. ലോക കപ്പില്‍ അതു വലിയ തിരിച്ചടിയായെന്ന് താന്‍ കരുതുന്നതായും വാസന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ