ASIA CUP 2025: സൂര്യകുമാർ പറഞ്ഞതിനുള്ള മറുപടി ഫൈനലിൽ കൊടുത്തിരിക്കും: ഷഹീൻ ഷാ അഫ്രീദി

ആവേശകരമായ ഫൈനൽ മത്സരത്തിന് ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. നാളുകൾക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടുന്നു. ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 11 റൺസിന്‌ പാകിസ്ഥാൻ വിജയിച്ച് ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കി.

പാകിസ്താൻ ഫൈനലിലേക്ക് യോഗ്യത നേടിയതോടെ 41 വർഷത്തെ ഏഷ്യാ കപ്പിന്റെ ചരിത്രമാണ് മാറ്റി കുറിക്കപ്പെട്ടത്. 41 വർഷത്തെ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏഷ്യയിൽ പ്രധാന ശക്തികളും ഇതുവരെ ഫൈനലിൽ ഏറ്റുമുട്ടിയിട്ടില്ല. പാകിസ്ഥാനും ഇന്ത്യയുമായുള്ള മത്സരം ഒരു റൈവൽറി ആയിട്ട് കാണരുതെന്ന് സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പാകിസ്ഥാൻ ബോളർ ഷഹീൻ ഷാ അഫ്രീദി.

ഷഹീൻ ഷാ അഫ്രീദി പറയുന്നത് ഇങ്ങനെ:

” സൂര്യകുമാർ യാദവ് എന്ത് വേണമെങ്കിലും പറയട്ടെ. അവരും ഫൈനലിൽ പ്രവേശിച്ചു, ഞങ്ങളും ഫൈനലിൽ എത്തി. വിജയിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ഞങ്ങൾ ഏഷ്യ കപ്പ് നേടാനാണ് വന്നിരിക്കുന്നത്. അതിനായി ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവതി ശ്രമിക്കും” ഷഹീൻ ഷാ അഫ്രീദി പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം