ചെങ്കടലില്‍ വീണ്ടും അശാന്തി വിതച്ച് ഹൂതി വിമതര്‍; രണ്ടു കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഗ്രീക്ക് കപ്പലിന്റെ നിയന്ത്രണം നഷ്ടമായി കടലിലൂടെ ഒഴുകുന്നു

ചെങ്കടലില്‍ വീണ്ടും അശാന്തി വിതച്ച് ഹൂതി വിമതര്‍. യെമനു സമീപം രണ്ടു ചരക്കുകപ്പലുകള്‍ ആക്രമിക്കപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്രീസില്‍ രജിസ്റ്റര്‍ ചെയ്ത സുനിയോണ്‍, പാനമയില്‍ രജിസ്റ്റര്‍ ചെയ്ത എസ്ഡബ്ല്യു നോര്‍ത്ത് വിന്‍ഡ് വണ്‍ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇതില്‍ ഗ്രീക്ക് കപ്പലിന്റെ നിയന്ത്രണം നഷ്ടമായി കടലിലൂടെ ഒഴുകുകയാണ്. ചെറു ബോട്ടുകളിലെത്തിയ സംഘമാണ് കപ്പല്‍ ആക്രമിച്ചത്. കപ്പലിന്റെ എന്‍ജിന്‍ തകരാറിലായി. 25 ജീവനക്കാരില്‍ 23ഉം ഫിലിപ്പീനികളും രണ്ടു പേര്‍ റഷ്യക്കാരുമാണ്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

ആക്രമണമേറ്റ പാനമ കപ്പലില്‍ അടുത്ത തുറമുഖത്തേക്കു വഴിതിരിച്ചു വിട്ടു. ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ ചെങ്കടലില്‍ അമേരിക്കയുടെ സൈനിക സാനിധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ