ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; 20 പേര്‍ക്ക് 25,00 അക്കൗണ്ടുകള്‍; 63,000 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് 63,000 അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് വ്യാപകമായി അക്കൗണ്ടുകള്‍ നീക്കം ചെയ്തത്. നീക്കം ചെയ്ത അക്കൗണ്ടുകളില്‍ 2500 അക്കൗണ്ടുകള്‍ 20 വ്യക്തികളുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി നിര്‍മ്മിച്ച വ്യാജ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്.

നൈജീരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹണി ട്രാപ്പ് സംഘങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളാണ് നീക്കം ചെയ്തവയില്‍ ഏറെയും. യാഹൂ ബോയ്‌സ് എന്ന സൈബര്‍ കുറ്റവാളികളുടെ സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു മെറ്റയുടെ നടപടി. വ്യാജ അക്കൗണ്ടുകള്‍ യുഎസിലെ യുവാക്കളെ ലക്ഷ്യമിട്ടതായും മെറ്റ അറിയിച്ചു.

ഇതിന് പുറമേ സ്‌കാം ടിപ്പുകളും വ്യാജ ഫോട്ടോകളും പ്രചരിപ്പിച്ച ആയിരക്കണക്കിന് ഫേസ്ബുക്ക് അക്കൗണ്ടുകളും ഗ്രൂപ്പുകളും പേജുകളും മെറ്റ നീക്കം ചെയ്തു. തട്ടിപ്പുകള്‍ക്ക് ഇരയായവരില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മെറ്റ വ്യാപകമായി അക്കൗണ്ടുകള്‍ നീക്കം ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ