ഹരിയാനയില്‍ വിവാഹ വേളയില്‍ സ്ത്രീകളുടെ നൃത്തം നിരോധിച്ച് ഭാരതീയ അഗര്‍വാള്‍ സമാജ്‌

വിവാഹ ആഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി ഹരിയാന ജിന്‍ഡയിലെ അഖില ഭാരതീയ അഗര്‍വാള്‍ സമാജ്. വിവാഹ ആഘോഷവേളകളില്‍ സ്ത്രീകളുടെ നൃത്തം അപമര്യാതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഗര്‍വാള്‍ സമുദായത്തില്‍ നൃത്തം നിരോധിച്ചിരിക്കുന്നത്.

ഇത്തരം ആഘോഷങ്ങള്‍ അമിത ചിലവാണ് വരുത്തുന്നത്. അത് തടയാന്‍ ഇത്തരം തീരുമാനങ്ങള്‍ യുക്തമാണെന്നും ബി.ജെ.പി വനിതാ വിഭാഗം പ്രസിഡന്റ് പുഷ്പ തയാല്‍ പറഞ്ഞു. ഇതിനായി മുതല്‍ മുടക്കുന്ന തുക പാവപ്പെട്ടവരുടെ വിവാഹത്തിനായി വിനയോഗിക്കാനാണ് സമുദായ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

സ്ത്രീകള്‍ വിവാഹവേളകളില്‍ നൃത്തം ചെയ്യുന്നതിനോട് സമുദായത്തിലെ മുതിര്‍ന്നവര്‍ക്ക് വലിയ എതിര്‍പ്പാണുള്ളത്. ഇതിനെതിരെ ബോധവത്കരണം നടത്താനുള്ള പരിപാടുകള്‍ ആയുത്രണം ചെയ്ത് വരുന്നതായും ഹരിയാന വനിതാ കമ്മീഷന്‍ അംഗം സോണിയ അഗര്‍വാള്‍ പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ