ഉപരാഷ്ട്രപതിയുടെ പേരില്‍ വാട്സ്ആപ്പ് അക്കൗണ്ടുണ്ടാക്കി വി.ഐ.പികളില്‍നിന്ന് പണം തട്ടുന്നു; മുന്നറിയിപ്പുമായി കേന്ദ്രം

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി പണത്തട്ടിപ്പ് നടത്തുന്നതായി റിപ്പോര്‍ട്ട്. വെങ്കയ്യ നായിഡുവാണെന്നു പറഞ്ഞ് വിഐപികളെ വാട്സ്ആപ്പില്‍ സമീപിച്ച് പണം ആവശ്യപ്പെടുന്നുവെന്നാണ് വിവരം. ഉപരാഷ്ട്രപതിയുടെ ഓഫീസ് ആണ് ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

9439073183 എന്ന മൊബൈല്‍ നമ്പറില്‍നിന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണെന്നു പറഞ്ഞ് ഒരാള്‍ ആള്‍മാറാട്ടം നടത്തി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. ഇതേക്കുറിച്ച് ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

നിരവധി വി.ഐ.പികകളോട് സഹായം തേടി വാട്സ്ആപ്പില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വേറെയും നമ്പറുകളില്‍നിന്ന് ഇത്തരത്തിലുള്ള വ്യാജ സന്ദേശം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വിഷയം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി