സുപ്രീംകോടതിയുടെ ഭീഷണിക്ക് വഴങ്ങില്ല; ബ്രസീലിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് എക്‌സ്; എല്ലാ ജീവനക്കാരെയും തിരിച്ചുവിളിച്ചു

ബ്രസീലിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് സാമൂഹിക മാധ്യമമായ എക്സ് അറിയിച്ചു. സുപ്രീംകോടതി തങ്ങളുടെ ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ആ ഭീഷണിക്ക് വഴങ്ങില്ലെന്നും അതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നുമാണ് എക്‌സ് അറിയിച്ചിരിക്കുന്നത്.
ബ്രസീല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അലക്സാന്‍ട്രിയ ഡി മൊറൈസ് എക്‌സ് ജീവനക്കാരെ നിരന്തരം ഭീഷണിപ്പെടുത്തി.

പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ എല്ലാ ജീവനക്കാരെയും ബ്രസീലില്‍നിന്ന് തിരിച്ചുവിളിക്കും.
എന്നാല്‍ രാജ്യത്ത് എക്സ് സേവനം തുടരുമെന്നും കമ്പനി അറിയിച്ചു. എക്സിലൂടെ വലതുപക്ഷ അക്കൗണ്ടുകള്‍ വ്യാജപ്രചാരണം നടത്തുന്നുവെന്നും അതും തടയണമെന്നും എക്സിനോട് ഈ വര്‍ഷമാദ്യം ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എക്സ് സേവനം അവസാനിപ്പിക്കുന്നത്. എക്‌സിന്റെ ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ