"സങ്കുചിത അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെയ്‌ക്കേണ്ട സമയം": പ്രതിപക്ഷത്തോട് മമത ബാനർജി

വിവാദമായ പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാൾ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി മമത ബാനർജി ബിജെപിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി. ഇതോടൊപ്പം പ്രതിപക്ഷമായ കോൺഗ്രസിനും ഇടതുമുന്നണിക്കും ഒരു സന്ദേശവും മമത ബാനർജി തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തി: “സങ്കുചിത അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി നിർത്തി രാജ്യത്തെ രക്ഷിക്കാൻ ഒരുമിച്ച് പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,” പൗരത്വ നിയമ വിരുദ്ധ പ്രമേയത്തെക്കുറിച്ച് മമത ബാനർജി നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

ദേശീയ ജനസംഖ്യാ രജിസ്റ്റർ സെൻസസ് പ്രക്രിയയുടെ ഭാഗമായിരുന്നു, ഇത് സി.പി.എം ഭരണകാലത്താണ് നടത്തിയത് എന്നും ഇടതു മുന്നണിയെ വിമർശിച്ചു കൊണ്ട് മമത ബാനർജി പറഞ്ഞു. കോൺഗ്രസ് പ്രത്യയശാസ്ത്രത്തെ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ മമത. അതേസമയം, ഇരു പാർട്ടികളോടും പിന്തുണ ആവശ്യപ്പെട്ടു. രബീന്ദ്രനാഥ ടാഗോറിന്റെ വരികൾ ഉദ്ധരിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ഒറ്റയ്ക്ക് പോരാടാനും തയ്യാറാണെന്ന് സൂചിപ്പിച്ചു. “ഞാൻ ഒറ്റയ്ക്ക് നടക്കാൻ തയ്യാറാണ് … ഏക്ല ചലോ റേ,” മമത ബാനർജി പറഞ്ഞു.

Latest Stories

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത

'വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് വിഭജന ഭീതി ദിനം, അവരുടെ മനക്കരുത്തിനെ ആദരിക്കാനുള്ള ദിവസം'; പ്രധാനമന്ത്രി