മീനങ്ങാടി പോക്സോ കേസിലെ ജാമ്യം റദ്ദാക്കാൻ ഉള്ള ഹർജിയിൽ സുപ്രീംകോടതിയുടെ നോട്ടീസ്, ലോകത്തിന് കാമപ്രാന്ത് എന്ന് ജഡ്ജി

മീനങ്ങാടി പോക്‌സോ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് വാദിച്ച  ജഡ്ജി ഹേമന്ത് ഗുപ്‌ത ലോകത്തിന് കാമപ്രാന്ത് ആണെന്ന പരാമർശം നടത്തി. ഹേമന്ത് ഗുപ്‌ത തന്നെ ഹൈക്കോടതിയിൽ ജഡ്ജി ആയിരിക്കെ ഇതുപോലെ ഒരു കേസുമായി ബന്ധപ്പെട്ട സംഭവങ്ങളും അതിജീവിതക്ക് എതിരെ പിതാവ് നടത്തിയ ക്രൂരമായ ആക്രമണവും ഒകെ  ജഡ്ജി വിവരിച്ചു.

പോക്സോ കേസിൽ പന്ത്രണ്ടുവയസുകാരിയെ ഉപദ്രവിച്ച കുട്ടിയുടെ അമ്മാവന് ഹൈക്കോടതി ജാമ്യം അനുവദിക്കുതാക ആയിരുന്നു. കുട്ടിയെ മടിയിൽ ഇരുത്തി വാത്സല്യത്തോടെ കൊഞ്ചിച്ച അമ്മാവൻ പിന്നീട് കുട്ടിയെ വിവസ്ത്രയാക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുകയും ആയിരുന്നു. എന്നാൽ അമ്മാവന്റെ പ്രവർത്തികൾ വാത്സല്യത്തോടെയാണോ എന്ന കാര്യത്തിൽ കൃത്യമായ അന്വേഷണ വേണമെന്നായിരുന്നു കോടതി നിരീക്ഷണം.

കുട്ടിയുടെ അമ്മക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ സുപ്രീം കോടതിയില്‍ ഹൈക്കോടതി പരാമർശനങ്ങൾ വിവരിച്ചു. ഇതും കൂടി കേട്ട ശേഷമാണ് ലോകത്തിന് കാമപ്രാന്ത് എന്ന് ജസ്റ്റീസ് പറഞ്ഞത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി