നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്ന ഭൂമിയുടെ പൂർണ അവകാശം സർക്കാരിന്; സുപ്രീംകോടതി

നിയമപരമായി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്ന ഭൂമി പൂർണമായും സംസ്ഥാന സർക്കാരിനായിരിക്കുമെന്ന് സുപ്രീം കോടതി. ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് അതോറിറ്റിയുടെ നോട്ടിസിനെതിരെ യുപി സ്വദേശി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയാണ് വിധി.

സംസ്ഥാന സർക്കാർ ഭൂമി ഏറ്റടുത്തതിനു ശേഷവും ഭൂമിയുടെ മേൽ അവകാശം ഉന്നയിക്കുന്ന വ്യക്തിയെ അതിക്രമിച്ചു കയറിയ ആളായി കണക്കാക്കണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് ശരിവച്ചത്.

സർക്കാർ നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ഭൂമിയിൽ പഴയ ഉടമയായ ഹർജിക്കാരൻ നടത്തിയ അനധികൃത കയ്യേറ്റങ്ങൾ നീക്കാനായിരുന്നു  കോടതി നോട്ടിസ്.

സംസ്ഥാനങ്ങൾ വിവിധ പദ്ധതികൾക്കായി വലിയ തോതിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ അത് ഉപയോഗിക്കും വരെ ഭൂമി നിലനിർത്താൻ വ്യക്തിയെയോ പൊലീസിനെയോ നിയോഗിക്കുകയോ കൃഷി ഇറക്കുകയോ ചെയ്യേണ്ട കാര്യമില്ലാത്ത സ്ഥിതിക്ക് ഭൂമിക്കു മേൽ അവകാശം ഉന്നയിക്കുന്നവരെ അതിക്രമിച്ചു കയറുന്നവരായി കണക്കാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം