'ഹിന്ദുക്കള്‍ പിറന്നാളിന് കേക്ക് മുറിക്കരുത്, മെഴുകുതിരി കത്തിക്കരുത്'; സനാതന ധര്‍മ്മം സംരക്ഷിക്കാന്‍ കാളിയുടെ പേരില്‍ പ്രതിജ്ഞ ചെയ്യണമെന്ന് കേന്ദ്രമന്ത്രി

സനാതന ധര്‍മ്മം കാത്തു സൂക്ഷിക്കുന്നതിനായി ഹിന്ദുക്കള്‍ പിറന്നാളിന് കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. സനാതന ധര്‍മ്മവും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് കാളിയുടെ പേരില്‍ പ്രതിജ്ഞ ചെയ്യണം. സനാതന ധര്‍മ്മം സംരക്ഷിക്കുന്നതിനായി കുട്ടികളെ രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ പഠിപ്പിക്കണമെന്നും ഞായറാഴ്ച തലസ്ഥാനത്ത് നടന്ന ഒരു പരിപാടിക്കിടെ   കേന്ദ്രമന്ത്രി പറഞ്ഞതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

മിഷനറി സ്‌കൂളുകളില്‍ പോകുന്ന കുട്ടികള്‍ സനാതന്‍ ധര്‍മ്മയില്‍ നിന്ന് വ്യത്യസ്തമായി ക്രിസ്ത്യന്‍ രീതികളാണ് പഠിക്കുന്നത്. മറ്റ് മതങ്ങളിലെ വിശ്വാസികള്‍ ഞായറാഴ്ച ആരാധനാലയങ്ങളില്‍ പോകുകയും വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. അവരുടെ മതങ്ങളെ കുറിച്ച് മക്കളേയും പ്രത്യേകം പരിശീലനവും പഠനവും നല്‍കുന്നു. എന്നാല്‍ ഹിന്ദു കുട്ടികള്‍ ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിച്ച മിഷനറി സ്‌കൂളുകളില്‍ അഡ്മിഷന്‍ എടുക്കുന്നു. തിരികെ വരുമ്പോള്‍ നെറ്റിയില്‍ തിലകക്കുറിയും മറ്റും വേണ്ടെന്ന് പറയുകയും ചെയ്യുന്നുവെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ടാറ്റ വിമര്‍ശനത്തിന് അതീതരല്ല; സുഡിയോക്ക് ബഹിഷ്‌കരണം കൂടുതല്‍ ശക്തമായി തുടരും; പ്രതിഷേധത്തെ ഭീകരവല്‍ക്കരിക്കുന്നത് മുസ്ലിം വിദ്യാര്‍ത്ഥി സംഘടന ആയതിനാലാണെന്ന് എസ്‌ഐഒ

തൃഷയ്ക്ക് മൂന്നിരിട്ടി കൂടുതല്‍ പ്രതിഫലം, ഏറ്റവും അധികം സിമ്പുവിന്..; 'തഗ് ലൈഫ്' താരങ്ങളുടെ പ്രതിഫലക്കണക്ക്

വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും, ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല

മഞ്ഞുരുകലിന്റെ തുടക്കമോ? അശോക് ​ഗെഹ്‌ലോട്ടിനെ കണ്ട് സച്ചിൻ പൈലറ്റ്; ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 5 വർഷങ്ങൾക്ക് ശേഷം

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 'രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷം തയ്യാറാകുന്നുവെന്നത് ഞെട്ടിക്കുന്നത്, ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും'; മന്ത്രി വി ശിവന്‍കുട്ടി

'ചേച്ചി പൊലീസിനോട് പറയരുതേ, തെറ്റ് പറ്റി പോയി..'; അഹാനയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ തട്ടിപ്പ് സംഘം, വീഡിയോ പുറത്ത്

‘ഞാനോ കുടുംബമോ ജാതിയമായി ഒന്നിനെയും സമീപിചിട്ടില്ല, തെളിവുകൾ ഇല്ലാതാകുമ്പോൾ ജീവനക്കാർ ജാതി കാർഡ് ഇറക്കുന്നു’:ജി കൃഷ്ണകുമാർ

'വഴിക്കടവ് അപകടത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, പിന്നിൽ ഗൂഢാലോചന സംഘം'; വിമർശിച്ച് എം വി ഗോവിന്ദൻ

അച്ഛന്‍ നായര്‍ ആണ്, അമ്മ ഈഴവ, ഭര്‍ത്താവ് ബ്രാഹ്‌മിണ്‍.. ഉത്തരം മുട്ടിയപ്പോള്‍ ജാതിക്കാര്‍ഡുമായി വരുന്നു..: ദിയ കൃഷ്ണ

നിലമ്പൂ‍രിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; 'സർക്കാരിനെ പഴിചാരാൻ ശ്രമിക്കുന്നു, രാഷ്ട്രീയ ലാഭം കൊയ്യുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചന എന്ന് സംശയിക്കുന്നു'; എ കെ ശശീന്ദ്രൻ