തമിഴ്‌നാട് ബിജെപി അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ എംഎൽഎ ചുമതലയേറ്റു

ബിജെപി എംഎൽഎ നൈനാർ നാഗേന്ദ്രൻ ശനിയാഴ്ച പാർട്ടിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷിയായ ഡിഎംകെയെ അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് പുറത്താക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്ഥാനമൊഴിയുന്ന മേധാവി കെ അണ്ണാമലൈ പ്രഖ്യാപിച്ചു. എഐഎഡിഎംകെയുമായി സഖ്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയെ നാഗേന്ദ്രനാണ് നയിക്കുക.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്ഡിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗും ചേർന്നാണ് നാഗേന്ദ്രനെ തമിഴ്നാട് പ്രസിഡന്റായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ എന്ന ദുഷ്ടശക്തിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നതാണ് ലക്ഷ്യമെന്ന് ബിജെപി മുൻ അധ്യക്ഷൻ അണ്ണാമലൈ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

പാർട്ടി എഐഎഡിഎംകെയുമായി സഖ്യത്തിലേർപ്പെടുന്നതിനെക്കുറിച്ചും നാഗേന്ദ്രൻ സംസ്ഥാന മേധാവിയായി ചുമതലയേൽക്കാൻ ഒരുങ്ങുന്നതിനെക്കുറിച്ചും പരാമർശിച്ച അദ്ദേഹം, പാത വളരെ വ്യക്തമാണെന്നും നാഗേന്ദ്രന്റെ തിരഞ്ഞെടുപ്പ് ഏകകണ്ഠമാണെന്നും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയും തമിഴ് നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയുമാണ് ബിജെപിക്ക് തമിഴ്നാട്ടിലുള്ള പ്രധാന എതിരാളികൾ.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ