'പത്രിക തള്ളിയത് ജനാധിപത്യത്തോടുള്ള അവഹേളനം' - തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി വിശാല്‍

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍കെ നഗര്‍ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ തമിഴ് താരം വിശാല്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ഒടുവിലാണ് വിശാലിന്റെ പത്രിക തള്ളിയത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായത്.

ആദ്യം വിശാലിന്റെ പത്രിക തള്ളിയെന്ന അറിയിപ്പ് ലഭിച്ചു. അതിന് പിന്നാലെ വിശാലും സുഹൃത്തുക്കളും കുത്തിയിരുപ്പ് സമരം നടത്തുകയും നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. വിശാല്‍ തന്നെ ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

https://www.facebook.com/VishalKOfficial/posts/746778622197739

അതിന് പിന്നാലെ രാത്രി ഏറെ വൈകിയാണ് വിശാലിന്റെ പത്രിക സ്വീകരിക്കാന്‍ സാധിക്കില്ലെന്നും പത്രിക തള്ളിയെന്നുമുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.

ഇത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നായിരുന്നു വിശാലിന്റെ പ്രതികരണം. ഇതിനെ നിയമപരമായി നേരിടുമെന്നും വിശാല്‍ പറഞ്ഞു.

https://www.facebook.com/VishalKOfficial/posts/746881758854092

Latest Stories

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ