എംഎല്‍എമാര്‍ കൂറുമാറിയാല്‍ പെന്‍ഷന്‍ ലഭിക്കില്ല; ബില്‍ അവതരിപ്പിച്ച് ഹിമാചല്‍ പ്രദേശ് നിയമസഭ

നിയമസഭയില്‍ കൂറുമാറുന്ന എംഎല്‍എമാരെ പൂട്ടാന്‍ പുതിയ നിയമ നിര്‍മ്മാണവുമായി ഹിമാചല്‍ പ്രദേശ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ അതരിപ്പിച്ച ബില്‍ അനുസരിച്ച് ഇനി കൂറുമാറുന്ന എംഎല്‍എമാര്‍ പെന്‍ഷന് അര്‍ഹരല്ല. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവരെയാണ് പെന്‍ഷന് അനര്‍ഹരായി കണക്കാക്കുക.

ഇതുസംബന്ധിച്ച് സഭയില്‍ അവതരിപ്പിച്ച ബില്ല് പാസായി. മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിംഗ് സുഖു കഴിഞ്ഞ ദിവസമാണ് സഭയില്‍ ബില്ല് അവതരിപ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ അനുസരിച്ച് ഏതെങ്കിലും ഘട്ടത്തില്‍ അയോഗ്യനാക്കപ്പെട്ടാല്‍ നിയമപ്രകാരം ആ വ്യക്തിയ്ക്ക് പെന്‍ഷന് അര്‍ഹതയില്ലെന്ന് കൂറുമാറ്റ നിരോധന നിയമം പരാമര്‍ശിച്ച് ബില്ലില്‍ പറയുന്നു.

ഹിമാചല്‍ പ്രദേശ് നിയമസഭ ഭേദഗതി ബില്‍ 2024 എന്നാണ് ബില്ലിന് നല്‍കിയിരിക്കുന്ന പേര്. നേരത്തെ നിയമസഭയില്‍ നടന്ന ബജറ്റ് അവതരണത്തില്‍ നിന്ന് വിട്ടുനിന്ന ആറ് എംഎല്‍എമാരെ അയോഗ്യരാക്കിയിരുന്നു. ആറ് പേരും പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും രണ്ട് പേര്‍ക്ക് മാത്രമാണ് സഭയില്‍ തിരിച്ചെത്താനായത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ