ഡൽഹി തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പി; അകാലിദളിനു ശേഷം ബി.ജെ.പിക്ക് തിരിച്ചടി നൽകുന്ന രണ്ടാമത്തെ സഖ്യകക്ഷി

ഒക്ടോബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ഹരിയാനയിൽ അധികാരം നിലനിർത്താൻ ബിജെപിയെ സഹായിച്ച ദുഷ്യന്ത് ചൗതാലയുടെ നേതൃത്വത്തിൽ ഉള്ള ജൻനായക് ജനതാ പാർട്ടി അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി. തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നതായി അറിയിക്കുന്ന ബി.ജെ.പിയുടെ രണ്ടാമത്തെ സഖ്യകക്ഷിയാണ് ജൻനായക് ജനതാ പാർട്ടി.

ഇന്ന് നടന്ന പത്രസമ്മേളനത്തിൽ സംസാരിച്ച ദുഷ്യന്ത് ചൗതാല തന്റെ പാർട്ടി ഡൽഹിയിൽ സ്ഥാനാർത്ഥികളെ നിർത്തുകയില്ലെന്ന് സ്ഥിരീകരിച്ചു. “ചിഹ്നം വളരെ പ്രധാനപ്പെട്ട വിഷയമാണ്”, “പെട്ടെന്ന് ഉള്ള അറിയിപ്പിൽ പുതിയ ചിഹ്നത്തിൽ” പോരാടാൻ ജെജെപി തയ്യാറല്ല, ദുഷ്യന്ത് ചൗതാല വ്യക്തമാക്കി.

മറ്റൊരു ബി.ജെ.പി സഖ്യകക്ഷിയായ ഷിരോമണി അകാലിദൾ സീറ്റ് പങ്കിടൽ സംബന്ധിച്ച് വിയോജിപ്പുകൾ പറഞ്ഞ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന് പറഞ്ഞു 24 മണിക്കൂർ തികയുന്നതിനു മുമ്പാണ് ദുഷ്യന്ത് ചൗതാലയുടെ പ്രസ്‌താവന വരുന്നത്. തങ്ങളുടെ തീരുമാനത്തിലും തിരഞ്ഞെടുപ്പ് ചിഹ്നത്തിന്‌ പങ്കുണ്ടെന്ന് ഷിരോമണി അകാലിദൾ സൂചിപ്പിച്ചിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി