സി‌എ‌എ വിരുദ്ധ പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ; അലിഗഡിൽ ഇന്റർനെറ്റ് നിർത്തിവച്ചു

ഉത്തർപ്രദേശിലെ അലിഗഡിലെ ഉപാർകോട്ട് കോട്‌വാലി പ്രദേശത്ത് പൊലീസും പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭകരും തമ്മിൽ ഇന്ന് വൈകുന്നേരം ഏറ്റുമുട്ടൽ ഉണ്ടായി, ഇതേത്തുടർന്ന് കല്ലെറിയൽ, പ്രദേശത്തെ ഒരു കടയുടെ ഒരു ഭാഗം തീകൊളുത്തുക, പൊലീസ് വാഹനം നശിപ്പിക്കൽ എന്നിവ ഉണ്ടായി. ചില പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പൊലീസുകാരിൽ ഒരാളുടെ മോട്ടോർ സൈക്കിളും പ്രതിഷേധക്കാർ കത്തിച്ചു.

ഏറ്റുമുട്ടലിനെ തുടർന്ന്, വൈകുന്നേരം 6 മണി മുതൽ മൊബൈൽ ഇന്റർനെറ്റ് ആറ് മണിക്കൂർ നേരത്തേക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയിൽ നിന്ന് സംരക്ഷണത്തിനായി കൂടാരങ്ങൾ സ്ഥാപിക്കാൻ അനുമതി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ ചില പ്രതിഷേധക്കാർ സംഘർഷമുണ്ടാക്കിയതായാണ് പൊലീസുകാർ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം കല്ലെറിഞ്ഞ് നശിപ്പിച്ചതിനെ തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തി ചാർജും ഫയർ ടിയർ ഗ്യാസ് ഷെല്ലുകളും പൊലീസുകാർ പ്രയോഗിച്ചു.

അക്രമം നിയന്ത്രണത്തിലാണെന്നും ജനക്കൂട്ടം പിരിഞ്ഞുപോയതായും സംഭവത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര ഭൂഷൺ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിൽ ഏകാധിപതിയെപ്പോലെ പെരുമാറുന്നു', യൂത്ത് കോൺഗ്രസ് ഇടുക്കി നേതൃസംഗമത്തിൽ സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം

ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത്, ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം, തുറന്നടിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

ഉപഭോക്താക്കൾക്ക് 12.62% വരെ മികച്ച നേട്ടം ലഭിക്കുന്നു, ഐസിഎൽ ഫിൻകോർപിന്റെ പുതിയ എൻസിഡി ഇഷ്യൂ ജൂലൈ 31 മുതൽ

ഇന്ത്യയ്ക്ക് മേൽ 25% തീരുവയും പിഴയും ചുമത്തി ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

'അമ്മ' തെരഞ്ഞെടുപ്പ്: സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെന്ന് സലിം കുമാർ, അത് സമൂഹത്തിനുള്ള നല്ല സന്ദേശമാകുമെന്നും നടൻ

'കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം'; വിമർശിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

ആ സൂപ്പർതാരമില്ലെങ്കിൽ എൽസിയു പൂർണമാകില്ല, സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

'ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവും'; കേരളത്തിൽ ബിജെപി നേതാക്കൾ മുഖംമൂടി അണിഞ്ഞിരിക്കുന്നു; മന്ത്രി വി ശിവൻകുട്ടി

കൊവിഡ് കാലത്ത് ജീവൻ പോലും നോക്കാതെ കഷ്ടപ്പെട്ടുണ്ടാക്കിയ ചിത്രമായിരുന്നു അത്, സൂര്യ സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് സംവിധായകൻ

എല്ലാം ചാറ്റ്ജിപിടിയോട് പറയുന്നവരാണോ? സൂക്ഷിക്കുക..