കേന്ദ്ര ഗവണ്മന്റ് പോളിസികൾ സ്വകാര്യ കമ്പനികളെ എങ്ങനെയെല്ലാം സഹായിച്ചെന്ന് സിഎജി ഓഡിറ്റ് നടത്തണം; കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്

മോദി ഗവെർന്മെന്റിന്റെ കീഴിൽ രാജ്യത്ത് നിരന്തരമായ ഇന്ധന വിലവർദ്ധനയുണ്ടാകുന്ന സാഹചര്യത്തിൽ, സിഎജി ഓഡിറ്റ് നടത്തണമെന്ന് കോൺഗ്രസ്സ് കമ്മ്യൂണിക്കേഷൻ ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് എക്സിൽ പങ്കുവെച്ചു.  “രാജ്യത്തെ ജനങ്ങൾ കൊള്ളയടിക്കപ്പെടുകയാണ്. ഒരു വശത്തു മോദി ഗവണ്മെന്റ് ടാക്സ് ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുമ്പോൾ മറുവശത്തു സ്വകാര്യ-ഗവണ്മെന്റ് ഇന്ധന കമ്പനികൾ വൻ ലാഭം കൊയ്യുന്നു. ഇത് തുറന്ന സാമ്പത്തിക ചൂഷണമാണ്.” അദ്ദേഹം ഇപ്രകാരം കുറിച്ചു.

2014 കോൺഗ്രസ്സ് ഭരണ സമയത്തെ ഇന്ധന വിലയുമായി താരതമ്യം ചെയുമ്പോൾ, 2014ൽ ഒരു ബാരൽ ക്രൂഡ് ഓയിൽ 108 യുഎസ് ഡോളർ വിലയുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ ഒരു ബാരൽ ക്രൂഡ് ഓയിൽ 65.3 യുഎസ് ഡോളർ മാത്രമേ വിലയുള്ളൂ. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന് നാല്പത് ശതമാനത്തോളം വില കുറഞ്ഞിട്ടും നമ്മുടെ രാജ്യത്ത് നിരന്തരമായ ഇന്ധന വിലവർദ്ധന ഉണ്ടാകുന്നു. ഇത് വളരെ ഗൗരവമായ വിഷയമാണ് എന്നും ജയ്‌റാം രമേശ് രമേശ് കൂട്ടിച്ചേർത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ