ഹിജാബ് ധരിച്ചതിന് മുസ്ലിം പെൺകുട്ടികളെ തടഞ്ഞത് മൗലികാവകാശ ലംഘനം: അസദുദ്ദീൻ ഒവൈസി

കർണാടകയിലെ മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കുന്നതിൽ നിന്നും തടഞ്ഞ നടപടി തിരഞ്ഞെടുക്കാനുള്ള മൗലികാവകാശത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. അനുദിനം ശക്തിപ്പെടുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണമാണിതെന്നും ഹിജാബ് നിരോധന വിവാദത്തിൽ പ്രതികരിച്ചു കൊണ്ട് ഒവൈസി പറഞ്ഞു.

ഒരു മുസ്ലീം പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവൾ ഹിജാബ് അല്ലെങ്കിൽ നിഖാബ് ധരിക്കും. പെട്ടെന്ന്, ആരാണ് അവർക്ക് ഈ കാവി ഷാളുകൾ നൽകുന്നത്? ആ കാവി ഷാളുകൾ എവിടെ നിന്ന് വരുന്നു? അസദുദ്ദീൻ ഒവൈസി ചോദിച്ചു.

മുസ്ലീം പെൺകുട്ടികളെ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കുന്നത് അവരുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ മൗലിക ലംഘനമാണ്. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി പ്രശ്‌നം സൃഷ്ടിക്കുകയാണ്. വിദ്വേഷ രാഷ്ട്രീയത്തിന്റെ വ്യക്തമായ ഉദാഹരണമാണിത്, അത് അനുദിനം ശക്തിപ്പെടുകയാണ്, ബിജെപി ഈ ഘടകങ്ങൾക്കെല്ലാം ധൈര്യം പകരുകയാണ്, ഒവൈസി പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം