മാധ്യമ പ്രവര്‍ത്തക റാണാ അയൂബിന് എതിരെ ബലാത്സംഗ വധഭീഷണി; ഒരാള്‍ അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തക റാണാ അയൂബിനെതിരെ ബലാത്സംഗ- വധ ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപകരമായ കമന്റുകളും ബലാത്സംഗ- വധ ഭീഷണിയും പോസ്റ്റ് ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. ബോപ്പാല്‍ സ്വദേശി സിദ്ധാര്‍ഥ് ശ്രീവാസ്തവിനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

റാണാ അയൂബ് മാധ്യമപ്രവര്‍ത്തനം തുടരുകയാണെങ്കില്‍ കൊലപ്പെടുത്തുമൊയിരുന്നു മുന്നറിയിപ്പ്. കൂടാതെ അശ്ലീല കമന്റുകളും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. സിദ്ധാര്‍ഥ് ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വ്യാജമാണെന്ന് പോലീസ് അറിയിച്ചു. ലൈംഗിക അധിക്ഷേപം, അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍,

സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തി തുടങ്ങിയ വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത് ഉള്‍പ്പടെ 26000 ത്തോളം അശ്ലീല കമന്റുകള്‍ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ വന്നിട്ടുണ്ടെന്ന് റാണാ അയൂബ് സൈബര്‍സെല്ലിന് പരാതി നല്‍കിയിരുന്നു.

Latest Stories

ധൻകർ 'പരിധി ലംഘിച്ചു' എന്ന് ബിജെപി നേതൃത്വം; ചൊടിപ്പിച്ചത് പ്രതിപക്ഷത്തിൻ്റെ പ്രമേയം ധൻകർ അംഗീകരിച്ചത്, രാജിയ്ക്ക് പിന്നിലെ കാരണങ്ങൾ പുറത്ത്

IND VS ENG:കരുൺ നായരെയും സായിയെയും പുറത്തിരുത്തണം, എന്നിട്ട് ആ താരത്തെ കൊണ്ട് വരണം, ഇല്ലെങ്കിൽ....: രവിചന്ദ്രൻ അശ്വിൻ

അവന്മാർക്ക് മാത്രം വേറെ നിയമമോ? ആ ഒരു കാര്യം ഞങ്ങൾ അനുവദിക്കില്ല: പാകിസ്ഥാൻ

എന്നോട് ക്ഷമിക്കണം അച്ഛാ, ടീമാണ് വലുത്; അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സറിന് പറത്തി മകൻ ഹസന്‍

വിലാപയാത്ര 17 മണിക്കൂർ പിന്നിട്ട്, ജന്മനാടായ ആലപ്പുഴയിൽ; പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് വിഎസ്

IND VS ENG: ഗില്ലിനും സംഘത്തിനും ഞങ്ങളെ പേടിയാണ്, ആ ഒരു കാര്യത്തിൽ ഞങ്ങൾ അവരെക്കാൾ കരുത്തരാണ്: ഹാരി ബ്രൂക്ക്

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്