ഭാര്യ പ്രസവമുറിയില്‍, ബാറിന് മുന്നില്‍ മകനെ മറന്നുവെച്ച് ഭര്‍ത്താവ്; ഒടുവില്‍ കുട്ടിയെ കണ്ടെത്തി പൊലീസ്

ഭാര്യയെ പ്രസവമുറിയില്‍ കയറ്റിയതിനെ തുടര്‍ന്ന് മദ്യപിക്കാനായി പോയ ഭര്‍ത്താവ് തന്റെ മകനെ ബാറിന് മുന്നില്‍ മറന്നുവെച്ച് മടങ്ങി. ചെങ്ങന്നൂരിലാണ് സംഭവം. അസം സ്വദേശിയായ തൊഴിലാളിയാണ് ബാറിന് മുന്നില്‍ മകനെ നിര്‍ത്തിയ കാര്യം മറന്ന് പോയത്.

ഭാര്യയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ പ്രസവ മുറിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം മകനെയും കൂട്ടി ഇയാള്‍ ബാറിലേക്ക് പോകുകയായിരുന്നു. മദ്യപിച്ചതിന് ശേഷം മകന് ഒപ്പമുണ്ടായിരുന്നത് ഓര്‍ക്കാതെ ഇയാള്‍ ആശുപത്രിയിലേക്ക് തിരികെ പോയി. അവിടെ എത്തി ഭാര്യയെ കാണാന്‍ ചെന്നപ്പോഴാണ് മകന്‍ കൂടെ ഇല്ലെന്നുള്ള കാര്യം ഓര്‍ത്തത്.

ആശുപത്രിയില്‍ എത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ കാര്യം അറിയിച്ചു.

പിതാവിനെ അന്വേഷിച്ച് മാര്‍ക്കറ്റില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഡിവൈഎസ്പി ഡോ. ആര്‍.ജോസിന്റെ നേതൃത്വത്തിലുളള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി