ലതിക സുഭാഷിന്റെ പ്രതിഷേധം അതിരു വിട്ടത്, കലാപക്കൊടി ഉയർത്തുന്നവർ പുനരാലോചിക്കണമെന്ന് വി. ഡി സതീശന്‍

നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ലതിക സുഭാഷിനെ വി. ഡി സതീശൻ എം.എൽ.എ. ലതിക സുഭാഷിന്റെ പ്രതിഷധം അതിരു വിട്ടതായിരുന്നു. അത്തരത്തിലൊരു പ്രതിഷേധം ലതികയ്ക്ക് ഒഴിവാക്കാമായിരുന്നു. കലാപക്കൊടി ഉയർത്തുന്നവർ പുനരാലോചിക്കണമെന്നും വി. ഡി സതീശൻ പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ ചില വീഴ്ചകളുണ്ടായി. ഒരു പത്ത് സീറ്റ് ഒഴിച്ചാൽ ബാക്കി സ്ഥാനാർത്ഥി നിർണയം മികച്ചതാണ്. ലതികയുമായി അടുത്ത ബന്ധമാണുള്ളത്. ഏറ്റുമാനൂർ സീറ്റ് മതിയെന്നായിരുന്നു അവരുടെ ആവശ്യം. അവരെ സംബന്ധിച്ചിടത്തോളം ഏറ്റുമാനൂർ സീറ്റ് ന്യായമാണ്. ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ വിഷയത്തിൽ ഇടപെട്ടിരുന്നു. ലതികക്ക് സീറ്റ് നല്‍കാന്‍ പാര്‍ട്ടി പരമാവധി ശ്രമിച്ചു. കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാൻ സാധിക്കാത്ത സീറ്റായിരുന്നു ഏറ്റുമാനൂരെന്നും വി. ഡി സതീശൻ പറഞ്ഞു.

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിലും പറവൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി  വി. ഡി സതീശൻ ആണ്.

Latest Stories

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്..; വെളിപ്പെടുത്തി നാദിര്‍ഷ

അയാൾ വരുന്നു പുതിയ ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനും, ഇന്ത്യൻ പരിശീലകനാകാൻ ഇതിഹാസത്തെ സമീപിച്ച് ബിസിസിഐ; ഒരൊറ്റ എസ് നാളെ ചരിത്രമാകും

ആരാണ് ജീവിതത്തിലെ ആ 'സ്‌പെഷ്യല്‍ വ്യക്തി'? ഉത്തരം നല്‍കി പ്രഭാസ്; ചര്‍ച്ചയായി പുതിയ പോസ്റ്റ്

വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി കേരളത്തില്‍;  സ്വീകരിക്കാന്‍ ഉന്നത ദ്യോഗസ്ഥരെത്തിയില്ല; ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി