സെക്രട്ടേറിയറ്റില്‍ 176 പേര്‍ ഒപ്പിട്ടു, 30 പേര്‍ ജോലിവചെയ്യുന്നു; ഡയസ്‌നോണ്‍ വകവെയ്ക്കാതെ സര്‍വീസ് സംഘടനകള്‍

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം ഹാജര്‍ വര്‍ദ്ധിച്ച് സെക്രട്ടറിയേറ്റ്. 176 പേരാണ് രണ്ടാം ദിനം ജോലിക്കെത്തിയത്. 176 പേര്‍ എത്തിയെങ്കിലും 30 പേരൊഴികെ മറ്റുള്ളവര്‍ ഒപ്പിട്ട് പോകുകയായിരുന്നു. ആദ്യദിനം 32 പേര്‍ മാത്രമായിരുന്നു ഹാജരായത്. 4826 പേരാണ് സെക്രട്ടറിയേറ്റില്‍ ആകെ ജോലിക്കാര്‍.

പണിമുടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവകാശമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തെ തള്ളുകയാണ് സംസ്ഥാനത്തെ ഇടത് വലത് യൂണിയനുകള്‍. കഴിഞ്ഞ ദിവസം ഹൈക്കോടതി കടുംപിടുത്തം നടത്തിയതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഡയസ്‌നോണ്‍ വകവെക്കാതെ ജീവനക്കാര്‍ പണിമുടക്കിനോട് സഹകരിക്കുകയാണ്.

സെക്രട്ടറിയേറ്റിന് പുറമേ ജില്ലാ കളക്ട്രേറ്റുകളിലും ഹാജര്‍ നില കുറവാണ്. തിരുവനന്തപുരത്ത് വികാസ് ഭവനിലടക്കം ജീവനക്കാരില്‍ ചിലര്‍ എത്തിയെങ്കിലും സമരാനുകൂലികള്‍ ഇവരെ തടയുകയായിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം