സെക്രട്ടേറിയറ്റില്‍ 176 പേര്‍ ഒപ്പിട്ടു, 30 പേര്‍ ജോലിവചെയ്യുന്നു; ഡയസ്‌നോണ്‍ വകവെയ്ക്കാതെ സര്‍വീസ് സംഘടനകള്‍

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം ഹാജര്‍ വര്‍ദ്ധിച്ച് സെക്രട്ടറിയേറ്റ്. 176 പേരാണ് രണ്ടാം ദിനം ജോലിക്കെത്തിയത്. 176 പേര്‍ എത്തിയെങ്കിലും 30 പേരൊഴികെ മറ്റുള്ളവര്‍ ഒപ്പിട്ട് പോകുകയായിരുന്നു. ആദ്യദിനം 32 പേര്‍ മാത്രമായിരുന്നു ഹാജരായത്. 4826 പേരാണ് സെക്രട്ടറിയേറ്റില്‍ ആകെ ജോലിക്കാര്‍.

പണിമുടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവകാശമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തെ തള്ളുകയാണ് സംസ്ഥാനത്തെ ഇടത് വലത് യൂണിയനുകള്‍. കഴിഞ്ഞ ദിവസം ഹൈക്കോടതി കടുംപിടുത്തം നടത്തിയതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഡയസ്‌നോണ്‍ വകവെക്കാതെ ജീവനക്കാര്‍ പണിമുടക്കിനോട് സഹകരിക്കുകയാണ്.

സെക്രട്ടറിയേറ്റിന് പുറമേ ജില്ലാ കളക്ട്രേറ്റുകളിലും ഹാജര്‍ നില കുറവാണ്. തിരുവനന്തപുരത്ത് വികാസ് ഭവനിലടക്കം ജീവനക്കാരില്‍ ചിലര്‍ എത്തിയെങ്കിലും സമരാനുകൂലികള്‍ ഇവരെ തടയുകയായിരുന്നു.

Latest Stories

'സ്ഥാനാര്‍ത്ഥി ശക്തനാണോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം, അതുവരെ എല്ലാവരും സമന്‍മാർ'; പി വി അന്‍വര്‍

വധഭീഷണിയുണ്ട്, സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു..; പരാതിയുമായി ഉണ്ണി മുകുന്ദന്‍

നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജ്; സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണ്, അന്‍വറിനെ സിപിഎം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍

സർക്കാരിന് തിരിച്ചടി; സിസാ തോമസിന് രണ്ടാഴ്ചയ്ക്കകം എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി

IPL 2025: ആര്‍സിബിയുടെ കിരീട മോഹമെല്ലാം ആ ടീം ഇല്ലാതാക്കും, അപകടകാരികളാണ് അവര്‍, കരുതിയിരുന്നില്ലെങ്കില്‍ പണി കിട്ടും, മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം

RCB UPDATES: ആര്‍സിബിയെ കുറിച്ചുളള സ്ഥിരം വാചകം പറയുന്നതില്‍ നിന്ന് കോഹ്‌ലി എന്നെ വിലക്കി, എന്നാലും ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു ഇത്തവണ അത് സംഭവിക്കുമെന്ന്, മനസുതുറന്ന് എബിഡി

'സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബദ്ധതയുമുണ്ട്, നിലമ്പൂരില്‍ വിജയിക്കും'; എം സ്വരാജ്

'ചരിത പുസ്തകങ്ങൾ പറയുന്നത് നുണ, ജോധയും അക്ബറും വിവാഹിതരായിട്ടില്ല'; രാജസ്ഥാൻ ഗവർണർ, അക്ബർ വിവാഹം കഴിച്ചത് ദാസിയുടെ മകളെയെന്നും വാദം

നിലമ്പൂരിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജ് മത്സരിക്കും

കൊല്ലും എന്നായിരുന്നു പ്രഭാസിന്റെ ഭീഷണി.. എനിക്ക് പ്രതിഫലം തരാന്‍ മാത്രം ധൈര്യമോ എന്ന് മോഹന്‍ലാലും..: വിഷ്ണു മഞ്ചു