‘ഞാൻ കേരളത്തിലാണ്, സർക്കാർ അവരാല്‍ ആവുന്നത് ചെയ്യുന്നുണ്ട്‘; കോവിഡ് ബാധിച്ച ആർ.എസ്.എസുകാരന്റെ സന്ദേശം പുറത്തുവിട്ട് കാർട്ടൂണിസ്റ്റ്

കേരള സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് കൊണ്ടുള്ള ആർ.എസ്.എസ് പ്രവർത്തകന്റെ വാട്സ്ആപ്പ് സന്ദേശം ശ്രദ്ധ നേടുന്നു.

പ്രമുഖ കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യക്ക് കേരളത്തിലെ ആർ.എസ്.എസ് പ്രവർത്തകൻ അയച്ച സന്ദേശമാണ് സോഷ്യൽ മീഡയിൽ ചർച്ചയാവുന്നത്.

കേന്ദ്ര സർക്കാരിനെതിരെയുള്ള തന്റെ കാർട്ടൂണുകളുടെ പേരിൽ നിരവധി തവണ താനുമായി സംവാദം നടത്തിയയാളുടെ സന്ദേശമെന്ന് പറഞ്ഞ് കൊണ്ട് സതീഷ് ആചാര്യ തന്നെയാണ് സന്ദേശം ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടത്.

തനിക്ക് കോവിഡ് പിടിപെട്ടെന്നും ഇപ്പോൾ താങ്കളുടെ കാർട്ടൂണുകളുടെ വില മനസ്സിലാവുന്നുമെന്നുമാണ് ആർഎസ്എസ് പ്രവർത്തകൻ അയച്ചിരിക്കുന്ന സന്ദേശം.

സംവാദത്തിനപ്പുറം ഇദ്ദേഹം ഒരിക്കലും തന്നോട് മോശം ഭാഷയിൽ പ്രതികരിച്ചിട്ടില്ലെന്നും സതീഷ് ആചാര്യ പറയുന്നു. ബിജെപി സർക്കാരിനെ വിമർശിച്ചു കൊണ്ടുള്ള സതീഷ് ആചാര്യയുടെ എഡിറ്റോറിയൽ കാർട്ടൂണുകൾ ജനശ്രദ്ധ നേടിയിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ