യുഡിഎഫ് ട്രെന്‍ഡ് തുടരുന്നു, വടകരയില്‍ ഷാഫി തന്നെ; പ്രതികരിച്ച് കെ കെ ശൈലജ

വടകരയില്‍ ഷാഫി പറമ്പലിന്റെ ലീഡ് മുപ്പാതിനായിരം കടന്നതോടെ മാധ്യമങ്ങളോട് പ്രതികരിച്ച് സിപിഎം നേതാവ് കെ കെ ശൈലജ. 2019ലെ ട്രെന്‍ഡ് യുഡിഎഫ് ആവര്‍ത്തിക്കുകയാണ് എന്നാണ് കെ കെ ശൈലജ പ്രതികരിച്ചിരിക്കുന്നത്.

”ആലത്തൂരില്‍ ഒഴികെയുള്ള മറ്റെല്ലാ മണ്ഡലങ്ങളും യുഡിഎഫിന് അനുകൂലമായിട്ടാണ് കാണുന്നത്. വടകര ഷാഫി പറമ്പില്‍ മുന്നിലായിട്ടാണ് ഇപ്പോള്‍ കാണുന്നത്. അത് തുടരാനാണ് സാധ്യത എന്നാണ് തോന്നുന്നത്. പക്ഷെ ഇനിയും കുറേ വോട്ട് എണ്ണാനുണ്ട്.”

”ഒരു ട്രെന്‍ഡ് എന്ന നിലയില്‍ 2019ല്‍ ഉള്ള പോലെ തന്നെ യുഡിഎഫിന് അനുകൂലമായിട്ടാണ് കാണുന്നത്” എന്നാണ് കെ കെ ശൈലജ പറയുന്നത്. അതേസമയം, മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച നേതാവ് ആണ് കെ കെ ശൈലജ. 60,000ന് മുകളില്‍ ആയിരുന്നു ശൈലജയുടെ ലീഡ്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി