അഞ്ച് വര്‍ഷത്തേക്ക് തൃശൂര്‍ മാത്രം പോര കേരളം കൂടി തരണം; പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂവെന്ന് സുരേഷ് ഗോപി

അഞ്ച് വര്‍ഷത്തേക്ക് തൃശൂര്‍ മാത്രം തന്നാല്‍ പോര കേരളം കൂടി തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. അഞ്ച് വര്‍ഷം നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഭരണം കൈയിലുള്ളപ്പോള്‍ തന്നെ കേരളവും തൃശൂരും നല്‍കണമെന്നും താരം പറഞ്ഞു.

ഒരു അഞ്ച് വര്‍ത്തേക്ക് അവസരം തരൂ, അഞ്ച് വര്‍ഷത്തേക്ക് തൃശൂര്‍ തന്നാല്‍ പോര. കേരളം തരണം. ആ അഞ്ച് വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് പറ്റുന്നില്ലെങ്കില്‍ നല്ല അടിയും തന്ന് പറഞ്ഞ് അയയ്ക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

എന്ത് പശ്ചാത്തലത്തിലാണ് ഇത് പറയുന്നതെന്ന് ചോദിച്ചാല്‍ ഒരു അഞ്ച് വര്‍ഷം അവസരം നല്‍കൂ എന്ന് ചോദിച്ച് വിപ്ലവകരമായ വിജയം കൈവരിച്ച ഒരു മനുഷ്യന്‍ കരുത്ത് തെളിയിച്ചപ്പോള്‍ ആ അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും അഞ്ച് വര്‍ഷം കൂടി ലഭിച്ചു. ഇനി എത്ര വര്‍ഷം ലഭിക്കുമെന്ന് നോക്കാം. ആ ഒരു നട്ടെല്ലിന്റെ വിശ്വാസതയിലാണ് ഇത് പറയുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Latest Stories

അപ്രതീക്ഷിതമായി സിനിമയിലെത്തി; ജീവിതമാർഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്; സിനിമയിൽ മുപ്പത് വർഷങ്ങൾ പിന്നിട്ട് ബിജു മേനോൻ

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം പണിത് സിപിഎം; എംവി ഗോവിന്ദന്റെ പേര് വെച്ച് നോട്ടീസും പുറത്തിറക്കി

എന്റെ പൊന്ന് ചെക്കാ ദയവ് ചെയ്ത് അത് ഒന്ന് മാറ്റുക, ഒരു പണി കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നതേ ഉള്ളു; രോഹിത് ശർമ്മയുടെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍