'ബിജെപിയുടെ പ്രചാരണം തനിക്കെതിരെ മാത്രം', എൽഡിഎഫിനെതിരെ ഒരക്ഷരം പോലും പറഞ്ഞില്ല: ശശി തരൂർ

ഒരേസമയത്ത് ബിജെപി തനിക്കെതിരെ മാത്രമാണ് പ്രചാരണം നടത്തുന്നതെന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെയോ സർക്കാരിനെതിരെയോ എൽഡിഎഫ്നെതിരേയോ അവർ ഒരു വാക്കും പറഞ്ഞിട്ടില്ല. മറ്റ് രണ്ട് എതിരാളികൾക്കൊപ്പം നടക്കുന്നത് ഫ്രണ്ട്‌ലി മാച്ച് ആണോ എന്ന ചോദ്യം ഉയരുന്നുണ്ടെന്നും തരൂർ പറഞ്ഞു. വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു ശശി തരൂർ.

താനൊരു ക്രിക്കറ്റ് പ്രേമി ആയതുകൊണ്ട് പറയുകയല്ലെന്നും നമുക്ക് ആവശ്യമായത് ഒരു ഫ്രീ ആൻഡ് ഫെയർ മാച്ച് ആണെന്നും തരൂർ കൂട്ടിച്ചേർത്തു. താൻ അതിന് വേണ്ടിയാണ് നിൽക്കുന്നത്. ഞാനിവിടെ വന്നു. എന്റെ രാഷ്ട്രീയ നിലപാട് നിങ്ങളോട് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാനും വോട്ട് ചെയ്ത് എന്റെ പ്രിയപ്പെട്ട തിരുവനന്തപുരം നിവാസികളുടെ വോട്ട് അഭ്യർത്ഥിച്ചതെന്നും തരൂർ പറഞ്ഞു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”