പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് പ്രതികരിക്കാനുള്ള അറിവില്ല: തപ്‌സി പന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ തനിക്ക് മതിയായ അറിവില്ലെന്ന് നടി തപ്‌സി പന്നു. ഒരു വിഷയത്തെക്കുറിച്ചും പ്രതികരിക്കാന്‍ തനിക്ക് മടിയില്ല, എന്നാല്‍ മതിയായ അറിവില്ലാതെ ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് തപ്‌സി വ്യക്തമാക്കി.

“”പൗരത്വ നിയമ ഭേദഗതി”യെ കുറിച്ച് ഞാന്‍ എന്റെ നിലപാടുകള്‍ പ്രകടിപ്പിച്ചിട്ടില്ല, കാരണം ഞാന്‍ അതിനെ കുറിച്ച് പഠിച്ചിട്ടില്ല. എന്നാല്‍ ജാമിയയില്‍ സംഭവിച്ചത് നല്ല കാര്യങ്ങളല്ല. വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമണം ദുഖകരമാണ്. എന്തോ വലിയ കാര്യം സംഭവിച്ചിട്ടുണ്ട്, അതിലും വലുത് സംഭവിക്കാനിരിക്കുന്നു എന്നാണ് തോന്നുന്നത്”” എന്ന് തപ്‌സി പറഞ്ഞു.

“”ഞാന്‍ നന്നായി വായിച്ചിരുന്നെങ്കില്‍ എനിക്ക് അഭിപ്രായം പറയാമായിരുന്നു. ദിവസവും പുതിയ കാര്യങ്ങളാണ് കാണാറ്. ഒരോരുത്തരും വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്.”” മോസ്റ്റ് സ്‌റ്റൈലിഷ് അവാര്‍ഡ് ഷോക്ക് എത്തിയപ്പോഴാണ് തപ്‌സിയുടെ പ്രതികരണം.

Latest Stories

തൃശൂര്‍പൂരം അലങ്കോലപ്പെട്ട സംഭവം; എംആര്‍ അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായി; ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജില്‍ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

'എൽഡിഎഫിന്റെ അടിത്തറ ഭദ്രം, നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പറയാൻ കഴിയില്ല'; ടി പി രാമകൃഷ്‌ണൻ

'ഇന്ത്യയില്‍ വരുന്ന അമേരിക്കന്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്; ഇവിടെ ഏറ്റവും അധികം സംഭവിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒന്ന് ബലാല്‍സംഗമാണ്'; യാത്രികര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ്

'പിണറായി സർക്കാരിനോട്‌ കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്, നിലമ്പൂരിലേത് ടീം യുഡിഎഫിന്‍റെ വിജയം'; വി ഡി സതീശൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം; 'ജെഎസ്‌കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനാനുമതി തടഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; തുറന്നടിച്ച് ഡിവൈഫ്‌ഐ

എന്തുകൊണ്ട് തോറ്റു? ക്യാപ്‌സ്യൂളുകള്‍ അല്ല ഇനി വേണ്ടത്, നയത്തിലെയും ഭരണത്തിലെയും തിരുത്തലാണ്

ലഹരിക്കേസിൽ തമിഴ് നടൻ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയിൽ

രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

'തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും ഉൾക്കൊള്ളേണ്ടതെല്ലാം ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്താൻ ശ്രമിക്കും'; എം സ്വരാജ്