പാമ്പാണെങ്കിലും പഴയതാ നല്ലത്; ബാലയ്യയും ചിരുവും ഇപ്പോഴത്തെ നായകന്മാരെക്കാള്‍ ഭേദം, കൈയടി

സംക്രാന്തി സീസണില്‍ ചിരഞ്ജീവിയുടെ വാള്‍ട്ടയര്‍ വീരയ്യും ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡിയും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഈ രണ്ട് മുതിര്‍ന്ന താരങ്ങളുടെയും ചിത്രങ്ങള്‍ വന്‍ വിജയം നേടുകയും തിയേറ്ററുകളില്‍ അവ വിജയകരമായി തുടരുകയും ചെയ്യുകയാണ്. മറ്റ് യുവതാരങ്ങളുടെ സിനിമകള്‍ക്കില്ലാത്ത സ്വീകരണമാണ് ഈ മുതിര്‍ന്ന താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

യുവതാരങ്ങളുടെ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ നിന്ന് പെട്ടെന്ന് പിന്‍വലിയേണ്ടി വരുമ്പോള്‍ പ്രദര്‍ശനത്തിന്റെ ഒരോ ദിവസം പിന്നിടുമ്പോഴും പ്രേക്ഷകര്‍ കൂടി വരുന്ന അവസ്ഥയാണ് ബാലയ്യയുടെയും ചിരുവിന്റെയും സിനിമകള്‍ക്കുള്ളത്.

ഇരുവരും തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരവും നിലവിലുണ്ട്. അത് ഇരുവരെയും പുതുതലമുറയേക്കൂടി ആകര്‍ഷിക്കാന്‍ കഴിയുന്ന സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കും തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. വ്യക്തമായ ഒരു പ്ലാനിംഗോടു കൂടിയാണ് ഇരുവരും സിനിമകള്‍ ചെയ്യുന്നത്.

സിനിമാരംഗത്ത് നല്ല അനുഭവ പരിചയമുള്ള ഇരു കുടുംബങ്ങളിലേയും ഇളം തലമുറയാണ് ഇരുവര്‍ക്കും സിനിമകള്‍ തിരഞ്ഞെടുക്കാന്‍ സഹായം നല്‍കുന്നത്. ഇതെല്ലാം പുതുതലമുറ താരങ്ങളുമായി പിടിച്ചുനില്‍ക്കാന്‍ ചിരഞ്ജീവിയെയും ബാലകൃഷ്ണയെയും സഹായിക്കുന്നുണ്ട്.

വാള്‍ട്ടയര്‍ വീരയ്യയ്ക്ക് ശേഷം, ചിരഞ്ജീവി ഉടന്‍ തന്നെ ഭോലാ ശങ്കറിന്റെ ഷൂട്ടിംഗിലാണ് അദ്ദേഹത്തിന് മറ്റ് രണ്ട് പ്രോജക്റ്റുകള്‍ പൈപ്പ് ലൈനിലുണ്ട്. അതുപോലെ,ബാലകൃഷ്ണ അടുത്തതായി NBK108-ല്‍ അനില്‍ രവിപുടിക്കൊപ്പം അഭിനയിക്കും, ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക