ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വസ്ത്രം അഴിഞ്ഞു പോയി; പാപ്പരാസികളുടെ കൈയിൽ നിന്ന് പൂനം പാണ്ഡേ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാപ്പരാസികള്‍ക്ക് വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ അഭിനേത്രി പൂനം പാണ്ഡേ അണിഞ്ഞിരുന്ന വസ്ത്രം അഴിഞ്ഞു പോയി. മുംബയിലാണ് സംഭവം. പരിചയക്കാരുമായി സംസാരിക്കുന്നതിനിടയില്‍ പൂനം അണിഞ്ഞിരുന്ന ഡെനിം ഓഫ് ഷോള്‍ഡര്‍ വസ്ത്രം താഴേക്ക് അഴിഞ്ഞ് വീഴുകയായിരുന്നു. തക്ക സമയത്ത് താരത്തിന്റെ ശ്രദ്ധ വസ്ത്രത്തില്‍ പതിഞ്ഞത് കൊണ്ട് കൂടുതല്‍ പൂനം രക്ഷപ്പെടുകയായിരുന്നു.

ശില്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര പ്രതിയായ നീലചിത്ര നിര്‍മാണ കേസിലെ കൂട്ടുപ്രതിയാണ് പൂനം പാണ്ഡേ. കഴിഞ്ഞ മാസം സുപ്രീം കോടതിയില്‍ നിന്ന് താരത്തിന് ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.

രാജ് കുന്ദ്ര നിര്‍മിച്ച അശ്ലീല ചിത്രങ്ങളില്‍ പൂനം പാണ്ഡേ അഭിനയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അഭിനേത്രിയെ മുംബയ് പോലീസ് കൂട്ടുപ്രതിയാക്കുന്നത്. എന്നാല്‍ തനിക്ക് രാജ് കുന്ദ്രയുമായി ബിസിനസ് പങ്കാളിത്തമൊന്നുമില്ലെന്ന് കാണിച്ച് പൂനം ബോംബെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ നവംബര്‍ 25ന് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പൂനം സുപ്രീം കോടതിയെ സമീപിച്ചത്.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍