‘ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി’; പ്രണയചിത്രം പങ്കുവെച്ച് എം.ജി ശ്രീകുമാർ

ഭാര്യ ലേഖയ്ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് ​ഗായകൻ എംജി ശ്രീകുമാർ. ഹവായി ബീച്ചിൽ ഭാര്യ ലേഖയെ കയ്യിലെടുത്ത് നിൽക്കുന്ന എംജി ശ്രീകുമാറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലായി മാറിട്ടുണ്ട്. ‘ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്യ്തിരിക്കുന്നത്.

ഈ കൈകളിൽ എന്നും സുരക്ഷിതയാണ് എന്ന അടിക്കുറിപ്പിൽ ലേഖയും ചിത്രം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഇരുവരും അവധിയാഘോഷത്തിനായി യുഎസിലാണ്.

യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശ്രീകുമാറും ലേഖയും നീണ്ട ഇടവേളയ്ക്കു ശേഷമാണ് വിദേശ പര്യടനം നടത്തുന്നത്. ഹവായ് യാത്രയെക്കുറിച്ച് കഴിഞ്ഞ ദിവസം ശ്രീകുമാർ മറ്റൊരു പോസ്റ്റ് പങ്കുവച്ചിരുന്നു.

‘ഹവായ് എന്ന മനോഹരമായ ദ്വീപിൽ കുറെ നാളുകൾക്കു ശേഷം ഒരു വെക്കേഷൻ. ലവ് യു ഓൾ’ എന്ന കുറിപ്പിലാണ് ലേഖയ്ക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്തത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി