ലാലേട്ടനെ തെറി വിളിച്ചപ്പോള്‍ ആഘോഷിച്ചെന്ന് ഓശാന പാടുന്ന ഊളകള്‍ക്ക് വേണ്ടി മമ്മൂക്കയെ വിമര്‍ശിക്കുന്ന വീഡിയോ: അഖില്‍ മാരാര്‍

സിനിമ കാണാതെ ഡീഗ്രേഡ് ചെയ്യുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സിനിമാ പ്രവര്‍ത്തകരില്‍ ഒരാളാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ‘ലൂസിഫര്‍’, ‘പുലിമുരുകന്‍’ എന്നീ സിനിമകള്‍ കാണാതെ ഡീഗ്രേഡ് ചെയ്ത് സംസാരിക്കുന്ന വ്‌ളോഗര്‍ ചെകുത്താന്റെ വീഡിയോ പങ്കുവച്ച് സംവിധായകന്‍ വിമര്‍ശിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു.

ചെകുത്താന്‍ മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ കണ്ടതിന് ശേഷം അഭിപ്രായം പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്. സിനിമയെയും മമ്മൂട്ടിയെയും ക്രൂരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് ചെകുത്താന്റെ അഭിപ്രായം. ഇതിനെതിരെയാണ് സംവിധായകന്‍ പ്രതികരിക്കുന്നത്.

ചെകുത്താന്റെ വാക്കുകള്‍:

റോഷാക്ക് ഞാന്‍ കണ്ടു കെട്ടോ, സിനിമ കാണാതെ പറയാന്‍ പറ്റില്ലെന്ന് ഇപ്പോ മനസിലായി കെട്ടോ.. ഞാന്‍ ഉദ്ദേശിച്ചത് പോലെയല്ല, നല്ല **@/ പടം, പന്ന പടം. കുറച്ച് സിനിമറ്റോഗ്രാഫര്‍ എന്തൊക്കെയോ കാണിച്ച് കൂട്ടിയിട്ടുണ്ട്. ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ഒക്കെ കത്തി, തറ. മൊത്തത്തില്‍ കഥയൊക്കെ മനസിലായി കഴിഞ്ഞാല്‍ എന്തിനാ ഇത്ര കഷ്ടപ്പെട്ടതെന്ന് മനസിലാകുന്നില്ല. പാട്ടും അവന്റെ *** എന്തോ വലിയ കാര്യം ചെയ്‌തേക്കുന്ന പോലെയാ ചെയ്‌തേക്കുന്നേ ഭയങ്കര കഷ്ടം, അയ്യോ പരിതാപകരം.

തിരക്കഥാകൃത്തും ഡയറക്ടറും എല്ലാം കൂടി പല സൈഡീന്നും അടിച്ചു മാറ്റി കൊണ്ടുവന്ന സാധനം എങ്ങനെ ഇരിക്കും അതാണ് റോഷാക്ക്. മമ്മൂട്ടി എവിടുന്നോ അടിച്ചു മാറ്റി കൊണ്ടു വന്ന ചില കാര്യങ്ങളൊക്കെ കണ്ട് പഠിച്ചിട്ടുണ്ട്. പടം കണ്ടത് കൊണ്ട് പറയാം അത്രയും തറ പടം. വൃത്തികെട്ട പടം. ഇത് കണ്ട് ഭയങ്കര നല്ലതാണെന്ന് പറഞ്ഞ് റിവ്യു ഇട്ടവന്‍മാരൊക്കെയുണ്ട്.

പിന്നെ മമ്മൂട്ടി കിടന്ന് കഷ്ടപ്പെടുവാ, മമ്മൂട്ടിക്ക് വയ്യ. വീട്ടില്‍ എങ്ങാനും കുത്തിയിരിക്ക് കിളവാ, മമ്മൂട്ടിയൊന്നും വേണ്ട. മമ്മൂട്ടി ഒന്നും വരാതിരിക്ക് ഇങ്ങോട്ട്. നാണക്കേടാ, ഇമ്മാതിരി സ്റ്റണ്ട് സീന്‍ ഒക്കെ ചെയ്യാനായിട്ട് വരും കിളവന്‍. മമ്മൂട്ടിക്ക് ഇനി ഇതൊന്നും പറഞ്ഞിട്ടില്ല. മകന്‍ അഭിനയിക്കുന്നുണ്ടല്ലോ മറ്റേ മോഹന്‍ലാലിന്റെ ഗതികേട് ഒന്നും ഇയാള്‍ക്ക് ഇല്ലല്ലോ. മോഹന്‍ലാലിന് പിന്നെ മോനെ കൊണ്ടൊരു പ്രയോജനവുമില്ല. മോന് ഇങ്ങനെ തെണ്ടിത്തിരിഞ്ഞ് നടക്കുവാണ് അവന് ഇങ്ങനെ പണിയൊന്നും അറിയത്തില്ല.

അഖില്‍ മാരാരുടെ കുറിപ്പ്:

മമ്മൂക്കയുടെ ഫാൻസ് ഇതൊന്നു കേൾക്കുക…. ഇത്രയും തെറി അവൻ ലാലേട്ടനെ വിളിച്ചു കാണില്ല..
കേട്ടിട്ട് ബാക്കി നിങൾ തീരുമാനിക്കുക .. ഇവന് വേണ്ടിയല്ല ഇവന്റെ മലം തിന്നു ജീവിക്കുന്ന ചില പ്രോഗ്രസീവ് ടീമുകള്‍ ഉണ്ട്…അവര്‍ പറയുന്നത് ഇവന് അബ്ദുല്‍ കലാമിനെക്കാല്‍ അറിവുള്ള ഈ കാലഘട്ടത്തിന്റെ അയ്യങ്കാളിയുടെ ഗാന്ധിയും ഒക്കെ ആണെന്നാണ്… പിന്നെ ലാലേട്ടനെ തെറി വിളിച്ചപ്പോള്‍ ആഘോഷിച്ചു ഇവന് ഓശാന പാടുന്ന മറ്റ് ചില ഊളകള്‍കും… അതിലുപരി മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ മരയ്ക്കാര്‍ കണ്ടിരിക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അത് എടുത്ത് ആഘോഷിച്ച പ്രകൃതികള്‍ക്കും ഈ വീഡിയോ ഡെഡിക്കേറ്റ് ചെയ്യുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ