സിനിമയിൽ നിന്നും ഒഴിവാക്കിയത് 40 മിനിറ്റ് രംഗങ്ങൾ: കാരണം പറഞ്ഞ് അനൂപ് സത്യൻ

ദൈർഘ്യക്കൂടുതൽ മൂലം സിനിമയിലെ  പല രംഗങ്ങളും സംവിധായകന്  നീക്കം ചെയ്യേണ്ടി വരാം.  ഇപ്പോഴിതാ തന്റെ വരനെ ആവശ്യമുണ്ട് എന്ന  ചിത്രത്തിൽ നിന്നും നീക്കം ചെയ്യേണ്ടി വന്ന 40 മിനിറ്റ് രംഗങ്ങൾ യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് സംവിധായകന്‍ അനൂപ് സത്യൻ.

എന്തുകൊണ്ടാണ് സിനിമയിൽ നിന്നും ഇത്രയധികം രംഗങ്ങൾ ഒഴിവാക്കേണ്ടി വന്നത്, അതിന് കൂടുതൽ തുക ചെലവായോ? ഇതിനുള്ള ഉത്തരം അനൂപ് സത്യൻ തന്നെ പറയും.

‘രണ്ടാം ലോക്ഡൗൺ വന്നപ്പോള്‍ ചെയ്തതാണ് ഈ വീഡിയോസ് എല്ലാം. സിനിമയുടെ ഹാർഡ് ഡിസ്ക് കിട്ടിയപ്പോൾ എഡിറ്റിംഗിന്റെ ആദ്യ കട്ട് കണ്ടിരുന്നു. പിന്നീട് സിനിമ മുഴുവൻ കണ്ടപ്പോഴാണ് ഇതൊക്കെ പ്രേക്ഷകരെയും കാണിക്കണം എന്ന ആഗ്രഹം വന്നത്. ചില കഥാപാത്രങ്ങളുടെ ഡീറ്റെയ്‌ലിംഗ് ഉള്ള രംഗങ്ങളാണ് ആദ്യം റിലീസ് ചെയ്തത്. സിനിമ കണ്ടവർക്ക് ഇതിലെ കഥാപാത്രങ്ങളെ കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കാനുള്ള സാദ്ധ്യത തുറന്നുകൊടുക്കുകയായിരുന്നു ആദ്യത്തെ ഉദ്ദേശ്യം. പ്രേക്ഷകർക്കും അത് കണ്ക്ട് ആയി. അങ്ങനെയാണ് ബാക്കിയുള്ള രംഗങ്ങള്‍ എനിക്ക് കൂടി കാണാനുളള ഡോക്യുമെന്റായി ചെയ്യാം എന്ന് വെച്ചത്.’

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി