സിനിമയിൽ നിന്നും ഒഴിവാക്കിയത് 40 മിനിറ്റ് രംഗങ്ങൾ: കാരണം പറഞ്ഞ് അനൂപ് സത്യൻ

ദൈർഘ്യക്കൂടുതൽ മൂലം സിനിമയിലെ  പല രംഗങ്ങളും സംവിധായകന്  നീക്കം ചെയ്യേണ്ടി വരാം.  ഇപ്പോഴിതാ തന്റെ വരനെ ആവശ്യമുണ്ട് എന്ന  ചിത്രത്തിൽ നിന്നും നീക്കം ചെയ്യേണ്ടി വന്ന 40 മിനിറ്റ് രംഗങ്ങൾ യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് സംവിധായകന്‍ അനൂപ് സത്യൻ.

എന്തുകൊണ്ടാണ് സിനിമയിൽ നിന്നും ഇത്രയധികം രംഗങ്ങൾ ഒഴിവാക്കേണ്ടി വന്നത്, അതിന് കൂടുതൽ തുക ചെലവായോ? ഇതിനുള്ള ഉത്തരം അനൂപ് സത്യൻ തന്നെ പറയും.

‘രണ്ടാം ലോക്ഡൗൺ വന്നപ്പോള്‍ ചെയ്തതാണ് ഈ വീഡിയോസ് എല്ലാം. സിനിമയുടെ ഹാർഡ് ഡിസ്ക് കിട്ടിയപ്പോൾ എഡിറ്റിംഗിന്റെ ആദ്യ കട്ട് കണ്ടിരുന്നു. പിന്നീട് സിനിമ മുഴുവൻ കണ്ടപ്പോഴാണ് ഇതൊക്കെ പ്രേക്ഷകരെയും കാണിക്കണം എന്ന ആഗ്രഹം വന്നത്. ചില കഥാപാത്രങ്ങളുടെ ഡീറ്റെയ്‌ലിംഗ് ഉള്ള രംഗങ്ങളാണ് ആദ്യം റിലീസ് ചെയ്തത്. സിനിമ കണ്ടവർക്ക് ഇതിലെ കഥാപാത്രങ്ങളെ കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കാനുള്ള സാദ്ധ്യത തുറന്നുകൊടുക്കുകയായിരുന്നു ആദ്യത്തെ ഉദ്ദേശ്യം. പ്രേക്ഷകർക്കും അത് കണ്ക്ട് ആയി. അങ്ങനെയാണ് ബാക്കിയുള്ള രംഗങ്ങള്‍ എനിക്ക് കൂടി കാണാനുളള ഡോക്യുമെന്റായി ചെയ്യാം എന്ന് വെച്ചത്.’

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ