സിനിമയിൽ നിന്നും ഒഴിവാക്കിയത് 40 മിനിറ്റ് രംഗങ്ങൾ: കാരണം പറഞ്ഞ് അനൂപ് സത്യൻ

ദൈർഘ്യക്കൂടുതൽ മൂലം സിനിമയിലെ  പല രംഗങ്ങളും സംവിധായകന്  നീക്കം ചെയ്യേണ്ടി വരാം.  ഇപ്പോഴിതാ തന്റെ വരനെ ആവശ്യമുണ്ട് എന്ന  ചിത്രത്തിൽ നിന്നും നീക്കം ചെയ്യേണ്ടി വന്ന 40 മിനിറ്റ് രംഗങ്ങൾ യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് സംവിധായകന്‍ അനൂപ് സത്യൻ.

എന്തുകൊണ്ടാണ് സിനിമയിൽ നിന്നും ഇത്രയധികം രംഗങ്ങൾ ഒഴിവാക്കേണ്ടി വന്നത്, അതിന് കൂടുതൽ തുക ചെലവായോ? ഇതിനുള്ള ഉത്തരം അനൂപ് സത്യൻ തന്നെ പറയും.

‘രണ്ടാം ലോക്ഡൗൺ വന്നപ്പോള്‍ ചെയ്തതാണ് ഈ വീഡിയോസ് എല്ലാം. സിനിമയുടെ ഹാർഡ് ഡിസ്ക് കിട്ടിയപ്പോൾ എഡിറ്റിംഗിന്റെ ആദ്യ കട്ട് കണ്ടിരുന്നു. പിന്നീട് സിനിമ മുഴുവൻ കണ്ടപ്പോഴാണ് ഇതൊക്കെ പ്രേക്ഷകരെയും കാണിക്കണം എന്ന ആഗ്രഹം വന്നത്. ചില കഥാപാത്രങ്ങളുടെ ഡീറ്റെയ്‌ലിംഗ് ഉള്ള രംഗങ്ങളാണ് ആദ്യം റിലീസ് ചെയ്തത്. സിനിമ കണ്ടവർക്ക് ഇതിലെ കഥാപാത്രങ്ങളെ കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കാനുള്ള സാദ്ധ്യത തുറന്നുകൊടുക്കുകയായിരുന്നു ആദ്യത്തെ ഉദ്ദേശ്യം. പ്രേക്ഷകർക്കും അത് കണ്ക്ട് ആയി. അങ്ങനെയാണ് ബാക്കിയുള്ള രംഗങ്ങള്‍ എനിക്ക് കൂടി കാണാനുളള ഡോക്യുമെന്റായി ചെയ്യാം എന്ന് വെച്ചത്.’

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം