വില്ലൻ വേഷങ്ങൾ ഒരിക്കലും വെെബ് തരുന്ന പരിപാടിയല്ല, ആ ഒറ്റ കോളിലാണ് ആ സിനിമയിൽ അഭിനയിച്ചത്; ഷറഫുദിൻ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾ പ്രിയങ്കരനായ നടനാണ് ഷറഫുദിൻ. നായകനായും , വില്ലനായും, സഹനടനായും കഴിവ് തെളിയിച്ച നടൻ തനിക്ക് വില്ലൻ കഥാപാത്രങ്ങൾ ഇഷ്ടമില്ലയിരുന്നെന്നും എന്നാൽ തന്റെ കരിയർ ആ കഥാപാത്രങ്ങളിലൂടെയാണ് മാറ്റിയതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെപ്പറ്റി അദ്ദേഹം സംസാരിച്ചത്.

അഞ്ചാം പാതിരയും വരത്തനുമാണ് താൻ വില്ലൻ കഥാപാത്രങ്ങളിൽ അഭിനയിച്ച ചിത്രങ്ങൾ. അഞ്ചാംപാതിര ചെയ്യുന്നത് വരെ ഉടനടി ഒരു വില്ലൻ കഥാപാത്രം ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതാണ്. തന്നെ സംബ​ന്ധിച്ചിടത്തോളം വില്ലൻ കഥാപാത്രങ്ങൾ അത്ര വെെബ് തരുന്ന പരുപാടിയല്ല. വരത്തനിൽ താൻ എത്തിയത് അമൽ നീരദ് വിളിച്ചത് കൊണ്ടുമാത്രമാണ്. അഞ്ചാംപാതിരയിലേയ്ക്ക് മിഥുൻ വിളിച്ചപ്പോൾ തന്നെ തനിക്ക് കഥ ഇഷ്ടപ്പെട്ടു.

ഇത്രയും നാൾ നാം കേട്ടതിൽ നിന്ന് വ്യത്യസ്തമായ ഡയലോ​ഗ് ഒക്കെയാണ് അത്കൊണ്ടാണ് അത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഹൃദയം ഒന്നും മുറിക്കാൻ തന്നെ കൊണ്ട് പറ്റില്ലെന്ന് ഷൂട്ടിങ്ങ് തുടങ്ങിയപ്പോഴെ താൻ പറഞ്ഞപ്പോൾ, മിഥുൻ തന്നെയാണ് അതെല്ലാം ശരിയാക്കിയത്.

പിന്നെ കുഞ്ചാക്കോ ബോബൻ്റെ ഒക്കെ സിനിമയിൽ അത്രയും ഒരു സ്പേയ്സ് കിട്ടുന്നത് തന്നെ വലിയ കാര്യമാണെന്നും ഷറഫു കൂട്ടിച്ചേർത്തു. പക്ഷേ വരുത്തനിൽ അഭിനയിച്ചതിനു ശേഷം വഴിലൊക്കെ വെച്ച് ആളുകൾ തന്നെ കാണുമ്പോൾ അടുത്ത് വന്ന് തന്നെ തല്ലാൻ വരെ തോന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും ഷറഫു പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി