ജനങ്ങളെ എനിക്കെതിരെ തിരിക്കുന്നതിനുള്ള ഗൂഢാലോചനകളാണ് നടക്കുന്നത്: ഷെയ്ന്‍ നിഗം

ജനത്തില്‍ നിന്ന് തന്നെ അകറ്റാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ഷെയ്ന്‍ നിഗം. എല്ലാവരും സഹകരിച്ചാല്‍ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും പ്രതിഷേധം പ്രകടിപ്പിക്കാന്‍ മറ്റൊരു മാര്‍ഗ്ഗം അറിയാത്തതുകൊണ്ടാണ് മുടി മുറിച്ചതെന്നും ഷെയ്ന്‍ പറഞ്ഞു.

“എല്ലാവരും സഹകരിച്ചാല്‍ സിനിമകള്‍ പൂര്‍ത്തിയാക്കും. നമ്മുടെ പടമല്ലേ അത്. ഞാന്‍ മാത്രല്ല അതില്‍ അഭിനേതാക്കളായുള്ളത്. എന്നിരുന്നാലും നീതി കിട്ടുന്നില്ല, തീരെ കിട്ടുന്നില്ല. നമ്മള് തന്നെ ക്ഷമിച്ചോണ്ടിരുന്നാല്‍ എങ്ങനെയാ. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും ഞാന്‍ ആ ചിത്രം ചെയ്തു. എന്നിട്ടും എനിക്ക് മോശം അനുഭവങ്ങളാണ് ഉണ്ടായത്. അതുകൊണ്ടാണ്.”

“എങ്ങനെ എങ്കിലും ജനങ്ങളെ എനിക്കെതിരെ തിരിക്കണം, അതിനായുള്ള ചില നുണ പ്രചരണങ്ങളാണ് നടക്കുന്നത്. ഞാന്‍ സിനിമ ചെയ്യില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ആ പടത്തിന്റെ അധികാരകള്‍ ത്‌ന്നെയാണ് ചിത്രത്തിന് പാക്ക് അപ്പ് പറഞ്ഞത്. എനിക്ക് മാനസികമായി കുറേ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. അതിനാല്‍ തല്‍ക്കാലം ഒന്നും വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.” മാതൃഭൂമിയോട് ഷെയ്ന്‍ പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍