'സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കേണ്ടത് ഐ.പി.സിയും സി.പി.സിയുമാണ്, അന്ന് ആ ഷോപ്പിംഗ് മാൾ ഒറ്റയ്ക്ക് നിന്ന് പൂട്ടിച്ചു ഞാൻ'; ഷമ്മി തിലകൻ

പുറത്ത് നിന്ന് വരുന്ന ഭീഷണികൾ തന്നെ ഒരിക്കലും ബാധിക്കാറില്ലെന്ന് ഷമ്മി തിലകൻ. ജിഞ്ചർ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. നമ്മൾ ജീവിക്കുന്നത് ഇന്ത്യയിലാണ്. നമ്മുക്ക് നമ്മുടെതായ ഭരണഘടനയുണ്ട്. ആ ഭരണഘടനയാണ് സ്കൂളിൽ പഠിപ്പിക്കേണ്ടത്.

സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നതിൽ പകുതിയും ആവശ്യമില്ലാത്ത കാര്യങ്ങളാണ്. അവയ്ക്ക് പകരം ​ഐപിസി എന്താണെന്നും, സിപിസി എന്താണെന്നും, വിവാരാവകാശ നിയമങ്ങളെപ്പറ്റിയുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്.

ശരിക്കും വളർന്ന് വരുന്ന തലമുറയെ നാം ഭരണഘടന എന്താണെന്നാണ് പഠിപ്പിക്കേണ്ടതെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു. തന്റെ വീടിനടുത്ത് റിയലെസ്റ്റേറ്റ് മാഫിയയുടെ കുത്തകയായിരുന്ന ഒരു ഷോപ്പിങ്ങ് മോൾ താൻ ഒറ്റയ്ക്ക് നിന്ന് പൂട്ടിച്ച കാര്യവും ആദ്ദേഹം കൂട്ടിച്ചേർത്തു.

അന്ന് തനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നെങ്കിൽ  കുറച്ച് പേരെയെങ്കിലും താൻ എയറിൽ കയറ്റിയേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ