സഹതാപം, അങ്ങനെ സംഭവിച്ചാല്‍ ബോധം കെട്ട് വീഴും; ഷെയ്ന്‍ നിഗത്തോട് പ്രണയം തോന്നാനിടയായ സാഹചര്യത്തെക്കുറിച്ച് ഹനാന്‍

അടുത്തിടെ ഒരു അഭിമുഖത്തില്‍ ഹനാന്‍ യുവനടന്‍ ഷെയ്ന്‍ നിഗത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ഷെയ്‌നിനോട് തനിക്ക് പ്രണയമാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നുമായിരുന്നു ഹനാന്‍ പറഞ്ഞത്.

ഇപ്പോഴിതാ ഷെയ്‌നിനോട് ഇഷ്ടം തോന്നാനുള്ള കാരണം പങ്കുവെച്ചിരിക്കുകയാണ് ഹനാന്‍. ഷെയ്ന്‍ നിഗത്തിന് സിനിമയില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് തന്റെ സ്‌നേഹം കൂടിയതെന്ന് ഹനാന്‍ പറയുന്നു.

‘ഷെയ്ന്‍ നിഗത്തോട് പ്രണയം ആണെന്ന് പറഞ്ഞതിന് പിന്നാലെ നിരവധി കമന്റുകള്‍ കേട്ടിരുന്നു. ആ സമയത്ത് ഇതെല്ലാം ആളുകള്‍ വളച്ചൊടിച്ചതായിട്ടാണ് തനിക്ക് ഫീല്‍ ചെയ്തത്. ഷെയ്ന്‍ നിഗത്തോട് ആദ്യമായി ഹലോ കുട്ടിച്ചാത്തന്‍ എന്ന ഒരു പരിപാടിയില്‍ വിവി എന്ന കഥാപാത്രമായി വന്ന സമയം മുതല്‍ തന്നെ എനിക്ക് ഒരു ഇഷ്ടമുണ്ട്.

അതുകഴിഞ്ഞു ഷെയ്ന്‍ നിഗത്തിന് സിനിമയില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് ആ സ്‌നേഹം കൂടിയത്. പക്ഷെ സഹതാപമായിരുന്നു ആദ്യം എനിക്ക് തോന്നിയത്. പിന്നീട് എപ്പോഴോ അത് ഒരു പ്രണയമായി മാറി. എന്നാലും, നേരിട്ട് കാണാന്‍ പറയുകയാണെങ്കില്‍ ചിലപ്പോള്‍ ഞാന്‍ ബോധം കെട്ട് നിലത്തു വീഴും’, ഹനാന്‍ വ്യക്തമാക്കി.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ