എന്താണ് ഇങ്ങനെയെന്ന് ചിന്തിച്ചു പോകും: ഓഡിയോ ലോഞ്ചുകള്‍ക്ക് പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നയന്‍താര

ഓഡിയോ ലോഞ്ചുകള്‍ക്ക് പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി നയന്‍താര. തന്റെ പുതിയ സിനിമ കണക്ടിന്റെ ഭാഗമായി നടി നല്‍കിയ പുതിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ‘ഇനിയും ഒരുപാട് എനിക്ക് നേടാനുണ്ട്. സിനിമയിലേക്ക് വന്ന തുടക്കകാലത്ത് സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായുള്ള സിനിമകള്‍ ഉണ്ടായിരുന്നില്ല.’

‘സിനിമയില്‍ മാത്രമല്ല സിനിമയുടെ ഓഡിയോ ലോഞ്ച് ഫങ്ഷന് പോയാലും ഹീറോയിനെ സൈഡില്‍ എവിടെയെങ്കിലും ഒതുക്കി നിര്‍ത്തും ഒരു തരത്തിലുള്ള ഇംപോര്‍ട്ടന്‍സും നല്‍കാറുണ്ടായിരുന്നില്ല. എന്താണ് ഇങ്ങനൊരു രീതിയെന്ന് അന്ന് ഞാന്‍ ചിന്തിച്ചിരുന്നു.’

അതുകൊണ്ട് തന്നെയാണ് അത്തരം പരിപാടികള്‍ കുറയൊക്കെ ഞാന്‍ ആ സമയത്ത് ഒഴിവാക്കിയത്. സ്ത്രീകള്‍ക്ക് പ്രാധാന്യം വേണമെന്ന് ഞാന്‍ അന്നേ ചിന്തിച്ചിരുന്നു. ഇപ്പോള്‍ ഒട്ടനവധി പേര്‍ സ്ത്രീകള്‍ കേന്ദ്രകഥാപാത്രമായ സിനിമകള്‍ ചെയ്യാന്‍ തയ്യാറായി വരുന്നുണ്ട്.’

‘ഞാന്‍ എന്നെ കുറിച്ച് വരുന്ന എല്ലാ കാര്യങ്ങളും കാണാറുണ്ട്. പക്ഷെ അതൊന്നും മനസിലേക്ക് എടുക്കാറില്ലെന്ന് മാത്രം. ലവ് എന്ന് ഞാന്‍ കരുതുന്നതെല്ലാം വിക്കിയാണ്. വിക്കി ജീവിതത്തിലേക്ക് വന്ന ശേഷം ഇനി ഒന്നിനെ കുറിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ലെന്നും എന്ത് പ്രശ്‌നം വന്നാലും വിക്കി എനിക്കൊപ്പം ഉണ്ടാകുമെന്നും എനിക്ക് അറിയാം. അതിനാല്‍ തന്നെ ലൈഫ് സെറ്റിലായപോലെ ഒരു തോന്നലാണ്.’ നയന്‍താര കൂട്ടിച്ചേര്‍ത്തു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ