പോണ്‍ വീഡിയോകളില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ അബോധാവസ്ഥയിലായിരുന്നു: മിയ ഖലീഫ

ലോക പ്രശസ്ത പോണ്‍ താരമാണ് മിയ ഖലീഫ. ബിരുദ പഠനത്തിന് ശേഷം 2014- ലാണ് മിയ പോണ്‍ രംഗത്തേയ്ക്ക് തിരിഞ്ഞത്. വളരെ പെട്ടന്ന് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ മിയ മൂന്നു മാസം മാത്രമാണ് പോണ്‍ രംഗത്തുണ്ടായിരുന്നത്. എന്നിരുന്നാലും പോണ്‍ സൈറ്റുകളില്‍ ഇന്നും ഉയര്‍ന്ന റാങ്കില്‍ മിയ തന്നെ. എന്നാല്‍ പോണ്‍ വീഡിയോകളില്‍ അഭിനയിക്കുന്ന സമയത്ത് താന്‍ പലപ്പോഴും അഡ്രിനാലിന്‍ കാരണം അബോധാവസ്ഥയിലായിരുന്നു എന്നാണ് മിയ പറയുന്നത്. ബിബിസിയുമായുള്ള അഭിമുഖത്തിലാണ് മിയയുടെ വെളിപ്പെടുത്തല്‍.

“വീഡിയോയുടെ നിര്‍മ്മാണത്തിലും ഉള്ളടക്കത്തിലും താരങ്ങള്‍ക്ക് വലിയ പങ്കൊന്നുമില്ല. ഏത് വേഷം ധരിക്കണം, പ്രമേയം, എവിടെ വെച്ച് ചിത്രീകരിക്കുന്നു ഈ വിഷയങ്ങളെ കുറിച്ചൊക്കെ വളരെ കുറിച്ചേ പറയാറുള്ളൂ. പോണ്‍ വീഡിയോകളില്‍ അഭിനയിക്കുന്ന സമയത്ത് പലപ്പോഴും ഞാന്‍ അബോധാവസ്ഥയിലായിരുന്നു. ഒരുപക്ഷേ അത് “അഡ്രിനാലിന്‍ ആയിരിക്കണം. എന്റെ ശരീരത്തില്‍ അഡ്രിനാലിന്റെ അളവ് വളരെ ഉയര്‍ന്ന നിലയിലായിരുന്നു. എനിക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഞാനന്ന് ചെയ്തിരുന്നത് എന്നെനിക്കറിയാം. അതെല്ലാം അഡ്രിനാലിന്റെ പുറത്താണ് ചെയ്തത്.”

“ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ഹിജാബ് ധരിച്ച് വീഡിയോകളില്‍ ഞാന്‍ അഭിനയിച്ചത്. ആ വീഡിയോ ചിത്രീകരിക്കുന്ന സമയത്തും ശരീരത്തില്‍ അഡ്രിനാലിന്‍ ഉണ്ടായിരുന്നു. അഡ്രിനാലിനില്‍ നിന്ന് മോചിതയായപ്പോഴേയ്ക്ക് എന്റെ ലോകം മുഴുവന്‍ തകര്‍ക്കപ്പെട്ടിരുന്നു. നിരവധി ഭീഷണികള്‍ എനിക്കെതിരെ ഉയര്‍ന്നു.” മിയ പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ