ഡബ്ള്യു.സി.സിയില്‍ ഞാനും ഭാഗ്യലക്ഷ്മിയുമൊന്നും വേണ്ടെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരിക്കാം: മാലാ പാര്‍വതി

മലയാള സിനിമയുടെ വനിതാ കൂട്ടായ്മയായ ഡബ്ള്യു.സി.സിയില്‍ താനില്ലാത്തതിനെ കുറിച്ച് മനസ്സ് തുറന്ന് നടി മാലാ പാര്‍വതി. ഡബ്ള്യു.സി.സി ആരംഭിച്ചപ്പോള്‍ തന്നെ താനും ഭാഗ്യലക്ഷ്മിയുമൊന്നും ഡബ്ള്യു.സി.സിയില്‍ വേണ്ടെന്ന് അവര്‍ ആദ്യമേ തീരുമാനിച്ചതാവാം എന്ന് മാല പാര്‍വതി പറഞ്ഞു. ദിലീപ് വിഷയത്തില്‍ തന്റെ നിലപാടില്‍ അവര്‍ക്ക് ദേഷ്യമുണ്ടാകാമെന്നാണ് ഇതിനു കാരണമായി മാലാ പാര്‍വതി ചൂണ്ടിക്കാട്ടുന്നത്.

“ഡബ്ള്യു.സി.സി ആരംഭിച്ചപ്പോള്‍ തന്നെ ഞാനതിന്റെ ഭാഗമായിരുന്നില്ല. ഞാനും ഭാഗ്യലക്ഷ്മിയുമൊന്നും ഡബ്ള്യു.സി.സിയില്‍ വേണ്ടെന്ന് അവര്‍ ആദ്യമേ തീരുമാനിച്ചതാവാം. ദിലീപ് വിഷയത്തില്‍ ഞാനെടുത്ത നിലപാടില്‍ അവര്‍ക്ക് നല്ല ദേഷ്യം വന്നുകാണും. കുറ്റം തെളിയിക്കപ്പെട്ടാല്‍ ദിലീപ് ശിക്ഷ അനുഭവിക്കട്ടെ. അതിലൊന്നും ഒരു നിലപാട് വ്യത്യാസവുമില്ല.”

“പ്രശ്‌നത്തില്‍ പെട്ടൊരാളെ ഞാനും കൂടി ചവിട്ടുന്നില്ല എന്നൊരു തീരുമാനമെടുത്തു. അതവര്‍ക്ക് ഇഷ്ടപ്പെട്ടു കാണില്ല. അതേ എനിക്കു പറ്റു. ഒരു പക്ഷേ മോശം സ്വഭാവമായിരിക്കാം. എന്നാല്‍ വ്യക്തിപരമായ ബന്ധങ്ങള്‍ എന്നെ സംബന്ധിച്ച് വലിയ കാര്യങ്ങളണ്.” കേരളകൗമുദിയുമായുള്ള അഭിമുഖത്തില്‍ മാലാ പാര്‍വതി പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ