തുണിയുടുത്തുള്ള വേഷമാണോ, പൈസ കിട്ടുമോ, എങ്കില്‍ ഏത് കഥാപാത്രവും ചെയ്യാമെന്ന് കുളപ്പുള്ളി ലീല

നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് വന്ന അഭിനേത്രിയാണ് കുളപ്പുള്ളി ലീല. മലയാളത്തില്‍ മാത്രമല്ല തമിഴ് തെലുങ്ക് ഭാഷകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കഥാപാത്രങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.

തുണിയുടുത്തുള്ള വേഷമാണോ, പൈസ കിട്ടുമോ ഇത് രണ്ടും ഓക്കെയാണെങ്കില്‍ താന്‍ ഏതു വേഷവും അഭിനയിക്കാന്‍ തയ്യാറെന്ന് കുളപ്പുള്ളി ലീല പറഞ്ഞു. ഏത് വേഷം കിട്ടിയാലും ഞാന്‍ ചെയ്യും. തുണിയും വേണം പൈസയും വേണം.

തുണിയെന്ന് പറയുമ്പോള്‍ കാലിന്റെ പെരുവിരല്‍ വരെ മൂടി കിടക്കുന്നതൊന്നും വേണ്ട. ജീന്‍സോ ടോപ്പോ എന്തും ഞാന്‍ ഇടും. അത്തരം വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. തുണി വേണം എന്ന് എനിക്ക് നിര്‍ബന്ധമാണ്. കയ്യില്ലാത്തത് ഒന്നും ഞാന്‍ ഇടില്ല.

കുറച്ചെങ്കിലും കൈ ഇറക്കം വേണം, സിനിമയില്‍ എന്തും ഇടും. പക്ഷെ ജീവിതത്തില്‍ ഞാന്‍ ഞാനായിട്ടെ നില്‍ക്കൂ. ജീന്‍സൊന്നും ഇടില്ല. എനിക്ക് അതിനോട് താല്‍പര്യമില്ല. എന്നെ ആര്‍ട്ടിസ്റ്റായി ആളുകള്‍ കണ്ടാല്‍ മതി. അധികം അലങ്കാരമോ മേക്കപ്പോ ഒന്നും എനിക്കില്ല. ഞാന്‍ ആര്‍ട്ടിസ്റ്റാണ്. എനിക്ക് ജീവിക്കാന്‍ വേണ്ടിയാണ്,- കൊളപ്പുള്ളി ലീല പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു