'എന്ത് സെറ്റാടോ ഇത്,? വേറെ സെറ്റിലാണെങ്കില്‍ ഇപ്പോ തന്തയ്ക്ക് വിളി കേട്ടേനെ' കലിംഗ ശശിയുടെ ഓര്‍മ്മകളില്‍ കലാഭവന്‍ ഹനീഫും സംഘവും

മലയാള സിനിമയിലെ സജീവസാന്നിദ്ധ്യമായിരുന്നു നടന്‍ കലിംഗ ശശി. കുറഞ്ഞ കാലയളവിലാണെങ്കിലും ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് കലാഭവന്‍ ഹനീഫും സംഘവും പറയുന്നു. ലാല്‍ജോസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ട് കലാഭവന്‍ ഹനീഫും വിനോദും ദേവി അജിത്തും ഷാരികും കൗമുദി മൂവീസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

‘ ചായക്കടക്കാരാനായിട്ടാണ് ശശിയേട്ടന്‍ എത്തുന്നത്. മെമ്പറിന്റെ വേഷത്തിലാണ് വിനോദ്. ഇയാള്‍ ചായ സ്ഥിരം കടം വാങ്ങുന്ന ആളാണ്. ശശിയേട്ടന്റെ ക്യാരക്ടറിന് അത് ഇഷ്ടമല്ല. പക്ഷേ മെമ്പര്‍ പറയുന്നത് കൊണ്ട് ദേഷ്യത്തോടെയാണെങ്കിലും കൊണ്ട് കൊടുക്കും. ദേഷ്യം കാണിക്കാനായി ചായ കൊണ്ട് മേശമേല്‍ കുത്തി വയ്ക്കണം. വിനോദ് വെള്ള ഖദറാണ് വേഷം അലക്കി തേച്ച വേഷമാണ്.

ശശിയേട്ടന്‍ ചായ കൊണ്ട് കുത്തി വയ്ക്കുമ്പോള്‍ മൊത്തം തെറിച്ച് വെള്ള ഷര്‍ട്ടിലാകും. അത് അപ്പോള്‍ തന്നെ ഊരി കൊടുക്കുന്നു,? കഴുകുന്നു,? ഉണക്കുന്നു,? തേയ്ക്കുന്നു,? വീണ്ടും ഇടുന്നു. ശശിയേട്ടന്റെ മുഖത്ത് അറിയാതെ പറ്റി പോയതാണെന്ന് ഭാവം. സംവിധായകന്‍ അടുത്ത ടേക്ക് പറയുന്നു. രണ്ടാമത് വീണ്ടും ഇതേ പോലെ തന്നെ. മൊത്തം സൈലന്റ്.

അപ്പോഴും വിനോദ് ഷര്‍ട്ട് ഊരി കൊടുക്കുന്നു.കഴുകാനായി അപ്പോള്‍ തന്നെ ആള് വന്ന് കൊണ്ടുവന്നു. ശശിയേട്ടന്‍ കുറച്ച് കഴിഞ്ഞിട്ട് വന്ന് വിനോദിനോട് പറഞ്ഞു,? എന്ത് സെറ്റാടോ ഇത്,? വേറെ സെറ്റിലാണെങ്കില്‍ തന്തയ്ക്ക് വിളി കേട്ടേനെ. എന്നാലും ഒരു മര്യാദ വേണ്ടേ,? രണ്ട് ചീത്തയെങ്കിലും പറയണ്ടേ…പെണ്‍മക്കളുടെ മാതാപിതാക്കള്‍ക്ക് ധൈര്യമായി ഇവര്‍ക്ക് പെണ്ണ് കെട്ടിച്ചുകൊടുക്കാം.’

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക