'അവസാനം ആ വിളി എനിക്ക് തന്നെ വിനയായി'....! മുൻ കാമുകിയെ പറ്റി മനസ്സ് തുറന്ന് ധ്യാൻ ശ്രീനിവാസൻ

മുൻകാമുകിയെപ്പറ്റി മനസ്സ് തുറന്ന് ധ്യാൻ ശ്രീനിവാസൻ. മലയാളി ട്രോളൻമാരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പേരുകളിലൊന്നാണ് ധ്യാൻ ശ്രീനിവാസന്റേത്. പറയുന്നതെന്തിലും തന്റെതായ ഒരു ശെെലി കൊണ്ടുവരുന്ന ധ്യാൻ തന്റെ മുൻ കാമുകിയെപ്പറ്റി പറഞ്ഞ കാര്യമാണ് ഇപ്പോൾ  സോഷ്യൽ മിഡീയായിൽ വെെറലാകുന്നത്.

ഉടൽ സിനിമയുമായി ബന്ധപ്പെട്ട് ജി‍ഞ്ചർ മിഡീയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് നടൻ ഈക്കര്യം പറഞ്ഞത്. ‘ചച്ചാ’ എന്നുള്ള വിളി തനിക്ക്. പ്രേത്യക ഇഷ്ടമാണ് സിനിമയിലുള്ള പലരും തന്നെ ‘ചാച്ച’ എന്നാണ് വിളിക്കാറുള്ളത്. അതിനു പിന്നിൽ ഒരു കഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് താൻ പ്രണയിച്ച പെൺകുട്ടിക്ക് വിവാഹ ശേഷം ഭർത്താവിനെ ചാച്ച എന്ന് വിളിക്കാനാണിഷ്ടമെന്ന് തന്നോട് പറഞ്ഞിരുന്നു. അതിനു ശേഷമാണ് ആ വിളി തുടങ്ങിയത്. ആദ്യമൊക്കെ സ്നേഹത്തോടെ വിളിച്ചോണ്ടിരുന്നത് പിന്നീട് ചീത്ത വിളിക്കുന്നതിന് പകരമായി വരെ ചാച്ച എന്ന് വിളിച്ചിരിന്നെന്നും ധ്യാൻ പറഞ്ഞു.

ഒരിക്കൽ ചാച്ചാനാ പറയുന്നത് എന്ന് പറഞ്ഞ് ആ കുട്ടിയോട്  പറയുന്നത് അജു കേട്ടു. ആരാണ് ചാച്ചൻ എന്ന് തന്നോടു ചോദിക്കുകയും ചെയ്തു. ഞാനാണ് ചാച്ചൻ എന്ന് പറഞ്ഞതോടെ തുടങ്ങിയതാണ് അവരുടെ വിളിയെന്നും ധ്യാൻ കൂട്ടിച്ചേർത്തു

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം