'അവസാനം ആ വിളി എനിക്ക് തന്നെ വിനയായി'....! മുൻ കാമുകിയെ പറ്റി മനസ്സ് തുറന്ന് ധ്യാൻ ശ്രീനിവാസൻ

മുൻകാമുകിയെപ്പറ്റി മനസ്സ് തുറന്ന് ധ്യാൻ ശ്രീനിവാസൻ. മലയാളി ട്രോളൻമാരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പേരുകളിലൊന്നാണ് ധ്യാൻ ശ്രീനിവാസന്റേത്. പറയുന്നതെന്തിലും തന്റെതായ ഒരു ശെെലി കൊണ്ടുവരുന്ന ധ്യാൻ തന്റെ മുൻ കാമുകിയെപ്പറ്റി പറഞ്ഞ കാര്യമാണ് ഇപ്പോൾ  സോഷ്യൽ മിഡീയായിൽ വെെറലാകുന്നത്.

ഉടൽ സിനിമയുമായി ബന്ധപ്പെട്ട് ജി‍ഞ്ചർ മിഡീയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് നടൻ ഈക്കര്യം പറഞ്ഞത്. ‘ചച്ചാ’ എന്നുള്ള വിളി തനിക്ക്. പ്രേത്യക ഇഷ്ടമാണ് സിനിമയിലുള്ള പലരും തന്നെ ‘ചാച്ച’ എന്നാണ് വിളിക്കാറുള്ളത്. അതിനു പിന്നിൽ ഒരു കഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് താൻ പ്രണയിച്ച പെൺകുട്ടിക്ക് വിവാഹ ശേഷം ഭർത്താവിനെ ചാച്ച എന്ന് വിളിക്കാനാണിഷ്ടമെന്ന് തന്നോട് പറഞ്ഞിരുന്നു. അതിനു ശേഷമാണ് ആ വിളി തുടങ്ങിയത്. ആദ്യമൊക്കെ സ്നേഹത്തോടെ വിളിച്ചോണ്ടിരുന്നത് പിന്നീട് ചീത്ത വിളിക്കുന്നതിന് പകരമായി വരെ ചാച്ച എന്ന് വിളിച്ചിരിന്നെന്നും ധ്യാൻ പറഞ്ഞു.

ഒരിക്കൽ ചാച്ചാനാ പറയുന്നത് എന്ന് പറഞ്ഞ് ആ കുട്ടിയോട്  പറയുന്നത് അജു കേട്ടു. ആരാണ് ചാച്ചൻ എന്ന് തന്നോടു ചോദിക്കുകയും ചെയ്തു. ഞാനാണ് ചാച്ചൻ എന്ന് പറഞ്ഞതോടെ തുടങ്ങിയതാണ് അവരുടെ വിളിയെന്നും ധ്യാൻ കൂട്ടിച്ചേർത്തു

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി