ആളുകളെ തിയേറ്ററിലേയ്ക്ക് തിരികെ കൊണ്ടുവരാൻ  നിർമ്മിച്ച സിനിമയാണ്,  ഇപ്പോൾ മുതൽമുടക്ക് എങ്ങനെ തിരിച്ചുപിടിക്കും എന്നാണ് എന്റെ  ചിന്ത; ആറാട്ടിനെ കുറിച്ച് ബി. ഉണ്ണികൃഷ്ണൻ

ആറാട്ട് സിനിമയുടെ റിലീസിന് ബന്ധപ്പെട്ട് ഒടിടി ചർച്ചകൾ നടത്തിയിട്ടില്ലെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ.  മുതൽമുടക്ക് അത്രമേൽ വലുതാണെന്നും ഈ വർഷമെങ്കിലും ചിത്രം തിയറ്ററിലെത്തിക്കണമെന്നു തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈനിന്റെ  ‘വെള്ളിയാഴ്ചകളേ വീണ്ടും വരുമോ?’ എന്ന ക്ലബ്ബ്ഹൗസ് കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറാട്ട് ഓണത്തിന് തിയറ്ററിലെത്തിക്കാനായിരുന്നു പദ്ധതി. അതിനു മുമ്പ് മരക്കാർ റിലീസ് ആയിപ്പോകും എന്നൊക്കെയായിരുന്നു മനസിൽ കണ്ടത്.
ഇന്ന് എന്റെ മുമ്പിൽ ഓണമില്ല, അടുത്ത റിലീസ് തിയതി എപ്പോഴാണ് എന്ന് ചോദിച്ചാൽ അറിയില്ല. എത്രനാൾ നമ്മൾ ഇതിങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്നറിയില്ല.

കോവിഡിനു ശേഷം ആളുകളെ തിയറ്ററിലേയ്ക്ക് തിരികെ കൊണ്ടുവരണം എന്ന ആഗ്രഹത്തോടെ നിർമിച്ച ഈ ചിത്രത്തിന്റെ മുതൽമുടക്ക് ഇപ്പോൾ എങ്ങനെ തിരിച്ചുപിടിക്കും എന്നതാണ് എന്റെ മുന്നിലുള്ള പ്രാഥമികമായ പരിഗണന. അദ്ദേഹം പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍