ദുൽഖർ ഒരു ഹാർട്ട് സർജൻ ആവേണ്ടതായിരുന്നു; അനൂപ് മേനോൻ

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടനാണ് ദുൽഖർ സൽമാൻ. ദുൽഖറിനെക്കുറിച്ച് നടൻ അനൂപ് മേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് ദുൽഖറിനെപ്പറ്റി മനസ്സ് തുറന്നത്. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ദുൽഖർ ആരായെന്നെ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടിയയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ദുൽഖർ ഒരു ഹാർട്ട് സർജൻ ആവേണ്ടതായിരുന്നു എന്നാണ് അദ്ദേഹം മറുപടി നൽകിയത്. വളരെ മനോഹരമായി ആളുകളോട് സംസാരിക്കുന്ന ആളുകളുടെ ഉള്ളിൽ ജീവിക്കുന്ന വ്യക്തിയാണ് ദുൽഖർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലണ്ടനിലുള്ള തന്റെ ഒരു സുഹൃത്ത് ദുൽഖറിനെപ്പോലെയാണെന്നും, അദ്ദേഹം കാർഡിയാക് സർജനാണെന്നും അദ്ദേഹം പറഞ്ഞു.  അവർ ഒരുപോലെ ഇരിക്കുന്നത് കൊണ്ടാണ് താൻ ദുൽഖർ  കാർഡിയാക് സർജനായെനെയെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിലെത്തിയില്ലായിരുന്നെങ്കിൽ മമ്മൂട്ടി നല്ലൊരു വക്കിലാണെന്നും, അദ്ദേഹം  നല്ലൊരു വക്കിലാണെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിൽ ഏകാധിപതിയെപ്പോലെ പെരുമാറുന്നു', യൂത്ത് കോൺഗ്രസ് ഇടുക്കി നേതൃസംഗമത്തിൽ സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം

ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത്, ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം, തുറന്നടിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

ഉപഭോക്താക്കൾക്ക് 12.62% വരെ മികച്ച നേട്ടം ലഭിക്കുന്നു, ഐസിഎൽ ഫിൻകോർപിന്റെ പുതിയ എൻസിഡി ഇഷ്യൂ ജൂലൈ 31 മുതൽ

ഇന്ത്യയ്ക്ക് മേൽ 25% തീരുവയും പിഴയും ചുമത്തി ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

'അമ്മ' തെരഞ്ഞെടുപ്പ്: സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെന്ന് സലിം കുമാർ, അത് സമൂഹത്തിനുള്ള നല്ല സന്ദേശമാകുമെന്നും നടൻ

'കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം'; വിമർശിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

ആ സൂപ്പർതാരമില്ലെങ്കിൽ എൽസിയു പൂർണമാകില്ല, സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

'ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവും'; കേരളത്തിൽ ബിജെപി നേതാക്കൾ മുഖംമൂടി അണിഞ്ഞിരിക്കുന്നു; മന്ത്രി വി ശിവൻകുട്ടി

കൊവിഡ് കാലത്ത് ജീവൻ പോലും നോക്കാതെ കഷ്ടപ്പെട്ടുണ്ടാക്കിയ ചിത്രമായിരുന്നു അത്, സൂര്യ സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് സംവിധായകൻ

എല്ലാം ചാറ്റ്ജിപിടിയോട് പറയുന്നവരാണോ? സൂക്ഷിക്കുക..