ദുൽഖർ ഒരു ഹാർട്ട് സർജൻ ആവേണ്ടതായിരുന്നു; അനൂപ് മേനോൻ

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടനാണ് ദുൽഖർ സൽമാൻ. ദുൽഖറിനെക്കുറിച്ച് നടൻ അനൂപ് മേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അനൂപ് ദുൽഖറിനെപ്പറ്റി മനസ്സ് തുറന്നത്. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ദുൽഖർ ആരായെന്നെ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടിയയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ദുൽഖർ ഒരു ഹാർട്ട് സർജൻ ആവേണ്ടതായിരുന്നു എന്നാണ് അദ്ദേഹം മറുപടി നൽകിയത്. വളരെ മനോഹരമായി ആളുകളോട് സംസാരിക്കുന്ന ആളുകളുടെ ഉള്ളിൽ ജീവിക്കുന്ന വ്യക്തിയാണ് ദുൽഖർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലണ്ടനിലുള്ള തന്റെ ഒരു സുഹൃത്ത് ദുൽഖറിനെപ്പോലെയാണെന്നും, അദ്ദേഹം കാർഡിയാക് സർജനാണെന്നും അദ്ദേഹം പറഞ്ഞു.  അവർ ഒരുപോലെ ഇരിക്കുന്നത് കൊണ്ടാണ് താൻ ദുൽഖർ  കാർഡിയാക് സർജനായെനെയെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിലെത്തിയില്ലായിരുന്നെങ്കിൽ മമ്മൂട്ടി നല്ലൊരു വക്കിലാണെന്നും, അദ്ദേഹം  നല്ലൊരു വക്കിലാണെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ