ആ ചോദ്യം സുരാജേട്ടൻ ചോദിച്ചത് വലിയൊരു വേദനയോടെയാണ്: ഐശ്വര്യ ലക്ഷ്മി

നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു കാണെ കാണെ. മനു അശോകൻ സംവിധാനം ചെയ്ത ചിത്രത്തിൽ​​ ടൊവിനോ സൂരജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരായിരുന്നു പ്രധാന കഥാപാത്രമായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ സൂരാജിന്റെ അഭിനയത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ചിത്രത്തിൽ സൂരാജിന്റെ അഭിനയമാണ് ഏറെ ശ്രദ്ധ നേടിയത്. അദ്ദേഹം കഥാപാത്രമായി മാറുകയായിരുന്നു. സിനിമയിൽ അദ്ദേഹം കൊച്ചുമകനെ കാണാൻ വരുന്ന ഒരു സീനുണ്ട്. കുഞ്ഞിനോട് നിനക്കെന്നെ അറിയുമോ എന്ന് ചോദിക്കുന്ന ഒരു സീനുണ്ട്. ആ ചോദ്യം സുരാജേട്ടൻ ചോദിച്ചത് വലിയൊരു വേദനയോടെയാണ്

കുഞ്ഞുകുട്ടിയായതുകൊണ്ട് തന്നെ അദ്ദേഹത്തിന് കൊഞ്ചിച്ച് ചോദിക്കാമായിരുന്നു എന്നിട്ടും  അദ്ദേഹം വളരെ വേദനയോടെയാണ് അത് ചോദിച്ചത്. കാഴ്ച്ചക്കാരന് വേദന നൽകുന്ന ഒരു സീനായിരുന്നു അതെന്നും അവർ കൂട്ടിച്ചേർത്തു.

ഗ്ലീസറിൻ പോലും ഇല്ലാതെയാണ് അദ്ദേഹം കരയുന്നത്. ഇമോഷൻസിനെ കൃത്യമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.

Latest Stories

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പോക്‌സോ കേസ് പ്രതി സ്‌കൂളില്‍ മുഖ്യാതിഥിയായ സംഭവം; ഫോര്‍ട്ട് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ദൗത്യം ഫലംകണ്ടു, താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍

സത്യം അന്വേഷിക്കേണ്ടത് പ്രധാനമാണ്; ബിജെപി ജനങ്ങളുടെ മരണത്തിലും കളവ് പറയുന്നുവെന്ന് അഖിലേഷ് യാദവ്

“ഈവലയം”: സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് ഒരു ചലച്ചിത്രം; റിലീസ് 13ന്

രണ്ടു ഭാ​ഗങ്ങൾ വെട്ടിയൊതുക്കി ഒറ്റചിത്രമായി റീ റിലീസിനെത്തിക്കും; 'ബാഹുബലി' തീയേറ്ററുകളിൽ എത്തുക ഒക്ടോബറിൽ..

കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയുമായി ഷെയ്ന്‍ നിഗം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ബള്‍ട്ടി' ടൈറ്റില്‍ ടീസര്‍

കുംഭമേളയിൽ കൊല്ലപ്പെട്ടത് 82 പേർ, സർക്കാർ കണക്ക് തള്ളി ബിബിസി; 37 പേർ മരിച്ചെന്നാണ് യുപി സർക്കാറിൻ്റെ ഔദ്യോഗിക കണക്ക്

കേരള തീരത്തെ തുടര്‍ച്ചയായ കപ്പലപടങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് സുരേഷ് ഗോപി; 'എയിംസിന് വേണ്ടി കേരളം നല്‍കിയത് ഒരേ ഒരു ഓപ്ഷന്‍, എന്നിട്ട് ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കൂ'

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ